Don't Miss!
- News ഏപ്രിലിൽ തുടങ്ങുന്ന ഭാഗ്യം മാസങ്ങളോളം നീണ്ടുനിൽക്കും; ഈ രാശിക്കാർ തീർച്ചയായും ലക്ഷപ്രഭുക്കളാവും..
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ചിമ്പുവുമായി ഒരിടപാടുമില്ലെന്ന് ഹന്‍സിക
അഞ്ച് ലക്ഷം രൂപ മുടക്കി ചിമ്പു ഹന്‍സികയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയെന്ന വാര്‍ത്തകളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് പോകാനായി ഒരു ഹെലികോപ്റ്റര്‍ തന്നെ ഹന്‍സുവിന് ചിമ്പു ഒരുക്കിക്കൊടുത്തതായും കോടമ്പാക്കത്തു നിന്നും കേള്‍ക്കുന്നുണ്ട്.
എന്നാലിതെല്ലാം വെറും പുകയാണെന്നാണ് ഹന്‍സികയുടെ വാദം. ലാഖണ്ഡ്വാലയിലെ വീട്ടില്‍ നിന്നും ബര്‍ത്ത്ഡേ പാര്‍ട്ടി നടന്ന ഫിലിംസ്റ്റണ് സറ്റുഡിയോയിലേക്ക് 20 മിനിറ്റ് െ്രെഡവ് ചെയ്ത് എത്താനുള്ള ദൂരമേയുള്ളൂ പിന്നെന്താണ് ഒരു ഹെലികോപ്റ്ററിന്റെ ആവശ്യമെന്നും ഹന്‍സിക ചോദിക്കുന്നു. അതേസമയം, തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കെത്തിയ ഒരേയൊരു സിനിമാതാരം ചിമ്പു മാത്രമാണെന്ന കാര്യവും ഹന്‍സിക സമ്മതിക്കുന്നു.
അടുത്തായിരുന്നു ചിമ്പു അഭിനയിക്കുന്ന ചിത്രമായ 'പോടാ പോടി' യുടെ ലൊക്കേഷന്‍. തിരക്കിട്ട ഷൂട്ടിംഗിനിടയില്‍ നിന്നും വന്ന് അഞ്ച് മിനിറ്റ് പാര്‍ട്ടിയില്‍ സംബന്ധിച്ച ശേഷം ചിമ്പു മടങ്ങിയെന്നാണ് ഹന്‍സിക പറയുന്നത്.
സിനിമയിലെ സുഹൃത്തുക്കളെ ആരെയും താന്‍ ബര്‍ത്ത്ഡേ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും, തന്റെ ബാല്യകാല സുഹൃത്തുക്കളായ അന്‍പതോളം പേര്‍ക്കൊപ്പമാണ് താന്‍ ജന്മദിനം ആഘോഷിച്ചതെന്നും ഹന്‍സിക ചൂണ്ടിക്കാട്ടുന്നു. വാളു, വേട്ടൈ മന്നന് എന്നീ രണ്ടു തമിഴ് ചിത്രങ്ങളില്‍ ചിമ്പുവും ഹന്‍സികയുമാണ് ജോഡികള്‍. ചിമ്പു തന്റെ നല്ലൊരു സുഹൃത്താണെന്നും തങ്ങള്‍ തമ്മിലുള്ള ബന്ധം തികച്ചും പ്രൊഫഷണല്‍ മാത്രമാണെന്നുമാണ് ഹന്‍സികയുടെ വാദം.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ