Don't Miss!
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- Sports IPL 2024: പ്രശ്നം രോഹിത്തും ഹാര്ദിക്കുമായല്ല, വില്ലന്‍ ബൗച്ചര്‍! എല്ലാത്തിനും കാരണം- തെളിവിതാ
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Technology മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ക്ലൈമാക്സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്
ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തിയ കബാലിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു വരുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി നെഗറ്റീവ് റിവ്യൂസ് പ്രചരിച്ചിരുന്നുവെങ്കിലും ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് കബാലി നേടിയത്.
മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്സ്, എന്തുകൊണ്ട്?
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഓണ്‍ ലൈനില്‍ ലീക്കായത് നിരാശപ്പെടുത്തിയെങ്കിലും ചിത്രത്തിന്റെ മുന്നേറ്റത്തില്‍ താന്‍ സന്തോഷവാനാണെന്ന് സംവിധായകന് പ രഞ്ജിത്ത് പറയുന്നു. ബാഷ പോലുള്ള ചിത്രം പ്രതീക്ഷിച്ചാണ് പലരും കബാലി കാണാനെത്തിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രം ഒരുക്കണമെന്ന് പറഞ്ഞത് നിര്മാതാക്കാളായിരുന്നുവെന്ന് സംവിധായകന് പ രഞ്ജിത്ത് പറയുന്നു.
306 സ്ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്
ക്ലൈമാക്സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്
കബാലിയുടെ റിലീസിന് ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കവെയാണ് രഞ്ജിത്ത് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തെ കുറിച്ചും കബാലിയുടെ ക്ലൈമാക്സിനെ കുറിച്ചും പങ്കു വച്ചത്.
ക്ലൈമാക്സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്
രജനിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് മാറി ഒരു വ്യത്യസ്തമായ ചിത്രം ഒരുക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. അത് കബാലിയിലൂടെ സാധിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ രഞ്ജിത്ത് പറയുന്നു.
ക്ലൈമാക്സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്
ബാഷ പോലുള്ള ചിത്രം പ്രതീക്ഷിച്ചാണ് പലരും കബാലി കാണാനെത്തിയത്. എന്നാല്‍ ഇതൊരു ഇമോഷണല്‍ സ്റ്റോറിയാണെന്ന് താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നതായും പ രഞ്ജിത്ത് പറയുന്നു.
ക്ലൈമാക്സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്
ചിത്രത്തിന്റെ കഥ ആലോചിച്ചപ്പോള്‍ തന്നെ ക്ലൈമാക്സ് ഇത്തരത്തില്‍ തന്നെ വേണമെന്ന് തീരുമാനിച്ചതായും രഞ്ജിത്ത് പറയുന്നു.
ക്ലൈമാക്സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്
റിലീസിന് ശേഷം നെഗറ്റീവ് റിവ്യൂസ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും ചിത്രത്തിന്റെ മുന്നേറ്റത്തില്‍ സന്തോഷവാനാണെന്നും രഞ്ജിത്ത് പറയുന്നു.
ക്ലൈമാക്സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്
ലോകമെമ്പാടുമുള്ള 8000 മുതല്‍ 10,000 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 250 കോടിയാണ് റിലീസ് ചെയ്ത ആദ്യ ദിവസം ബോക്സ് ഓഫീസില്‍ നേടിയത്.
ക്ലൈമാക്സ് മുമ്പേ തീരുമാനിച്ചിരുന്നു, നിര്‍മാതാക്കാളുടെ ആവശ്യമായിരുന്നു, കബാലിയില്‍ സംഭവിച്ചത്
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചത്.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും