Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കാലയ്ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം! ബാംഗ്ലൂരിലെ വിതരണക്കാരുടെ ഓഫീസിനു നേരെ ആക്രമണം!!
കാലയുടെ കര്‍ണാടകയിലെ പ്രദര്‍ശനത്തിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി വിധി വന്നതിനു പിന്നാലെ പ്രതിഷേധവുമായി കന്നഡ സംഘടനകള്‍. ചിത്രത്തിന്റെ ബാംഗ്ളൂരിലുളള വിതരണക്കാരുടെ ഓഫീസ് തകര്‍ത്താണ് തീവ്ര കന്നഡ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഓഫീസ് അടിച്ചു തകര്‍ത്തും ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചു കീറിയുമാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്.
മാത്തനും അപ്പുവും ഇനി ബോളിവുഡിലേക്ക്! സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രത്തിന് റിമേക്ക് വരുന്നു!!
നേരത്തെ കാവേരി വിഷയത്തില്‍ രജനികാന്തിന്റെ പരാമര്‍ശം കന്നഡ സംഘടനകളെ ചൊടിപ്പിച്ചിരുന്നു. സുപ്രീം കോടതി വിധി പ്രകാരം തമിഴ്നാടിന് അനുകൂലമായ വെള്ളം കര്‍ണാടക വിട്ടുതരണമെന്ന രജനിയുടെ പരമാര്‍ശമായിരുന്നു കന്നഡ സംഘടനകളെ ചൊടിപ്പിച്ചിരുന്നത്. തുടര്‍ന്ന് കാലയുടെ റിലീസ് കര്‍ണാടകത്തില്‍ തടയുമെന്ന് പറഞ്ഞ് ഇവര്‍ രംഗത്തെത്തുകയായിരുന്നു.
കാലയുടെ കര്‍ണാടകയിലെ പ്രദര്‍ശനം നേരത്തെ അനിശ്ചിതത്വത്തിലായിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി വിധി വന്നത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായിരുന്നു. കാല പ്രദര്‍ശിപ്പിക്കുന്നതിനായി മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പറഞ്ഞാണ് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറുളള തിയ്യേറ്ററുകളുടെ പട്ടിക തയ്യാറാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
രജനികാന്ത് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ചിത്രത്തിന് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് നരേന്ദറാണ് കേസില്‍ വാദം കേട്ടിരുന്നത്. അതേസമയം കോടതി വിധിയെ മാനിക്കുമെന്നും ചിത്രത്തിന് ആവശ്യമായ സുരക്ഷയൊരുക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചിരുന്നു. എന്നാല്‍ കാലയ്ക്കു നേരെയുണ്ടായ പ്രതിഷേധം നാളത്തെ റിലീസ് വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് നടന്നതു പോലെയുളള പ്രതിഷേധം നാളെയുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
കരിയറിലെ അഞ്ചു ചിത്രങ്ങളും ദിലീപിന്റെ കൂടെ! കാരണം വെളിപ്പെടുത്തി നമിതാ പ്രമോദ്
മാഗസിന് ഫോട്ടോ ഷൂട്ടില്‍ അതീവ ഗ്ലാമറസായി രാകുല്‍ പ്രീത്! വീഡിയോ വൈറല്‍! കാണൂ
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?