Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നടന് കാര്‍ത്തിക്കിനെതിരെ അമ്മ കേസ് കൊടുത്തു
കടുംബ കലഹത്തിന് അങ്ങനെ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഇല്ല. ചില സിനിമാ താരങ്ങളുടെ വീട്ടിലെ വഴക്കുകള്‍ സിനിമയെ വെല്ലുന്ന തരത്തിലാണ്. അത്തരത്തിലൊരു കലഹമാണ് ഇപ്പോള്‍ ആദ്യകാല തമിഴ് നടന് കാര്‍ത്തിക്കിന്റെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്.
അച്ഛന്റെ സ്വത്ത് മുഴുവന്‍ അമ്മയെ ഭീഷണിപ്പെടുത്തി അനുജനും ഭാര്യയും കൈക്കലാക്കി എന്ന് പറഞ്ഞ് കാര്‍ത്തി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനുജന് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കാര്‍ത്തിക് നല്കിയ പൊലീസ് കംപ്ലൈന്റില്‍ വിശദീകരിക്കുന്നു.
കാര്‍ത്തിയുടെ പരാതിയില്‍ എത്രയും പെട്ടന്ന നിമയനടപടിയെടുക്കുമെന്ന് പറഞ്ഞ് പൊലീസ് അതിനുള്ള ഒരുക്കം നടത്തുമ്പോഴാണ് മറ്റൊരു പരാതിയുമായി താരത്തിന്റെ അമ്മ എത്തുന്നത്. അമ്മ കാര്‍ത്തിക്കിനെതിരെ പൊലീസില്‍ പരാതി നല്കി.
തന്റെ പൂര്‍ണ സമ്മതത്തോടെയാണ് ഇളയ പുത്രന് ഗണേഷന്റെ പേരില്‍ അച്ഛന്റെ സ്വത്തുക്കള്‍ മാറ്റിയെഴുതിയതെന്ന് നടന്റെ അമ്മ സുലോചന പറയുന്നു. ഗണേഷന് ബലപ്രയോഗത്തിലൂടെ സ്വത്ത് കൈക്കലാക്കിയെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാതി.
കാര്‍ത്തിക്കാണ് തന്നെയും മകന് ഗണേഷിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് സുലോചനയുടെ പരാതിയില്‍ പറയുന്നത്. ഇതോടെ പൊലീസ് ആകെ കുഴഞ്ഞിരിക്കുകയാണ്. വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തേണ്ടിയികിക്കുന്നു.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു