Don't Miss!
- Sports IPL 2024: സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം ചഹാലിന്റെ ഭാര്യ? വീഡിയോ വൈറല്‍! വസ്തുത ഇതാണ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിജയ് യുടെ ഗ്രാമത്തെ രക്ഷിക്കണം!
തുടക്കത്തില്‍ അടിച്ചു പൊളിച്ചു നടക്കുന്ന ഒരു കോളേജ് പയ്യന്, അല്ലെങ്കില്‍ മറ്റാരെങ്കിലും. കാര്യത്തോട് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് രക്ഷകനായി അവതരിക്കുന്ന കഥപാത്രം. അതിനിടയില്‍ ഒരു പ്രണയവും. വിജയ് യുടെ മിക്ക സിനിമകളുടെയും ലൈന്‍ അങ്ങനെയുള്ളതാണ്.
'കത്തി'യുടെ ട്രെയ്ലര് ഇറങ്ങിയപ്പോഴും സമാനമായ എന്തോ ആണ് സംഭവിക്കാന്‍ പോകുന്നതെന്ന് ബോധ്യമായി. പക്ഷെ അതിലും വ്യത്യസ്തതകളുണ്ട്. അവതരണത്തിന്റെ രീതിയിലും മറ്റുമുള്ള ത്രില്ലിങ് രീതികള്‍.
ഇന്നലെ 19-10-2014 വൈകിട്ട് റിലീസായ കത്തിയുടെ ഓഫീഷ്യല്‍ പേജിന് ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകരണമാണ് ലഭിക്കുന്നത്. 'തുപ്പാക്കി'യ്ക്ക് ശേഷം എ ആര് മുരുകദോസ് വിജയ് യെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം റിലീസാകാന്‍ തമിഴകം മുഴുവന്‍ കാത്തിരിക്കുകയാണ്.
ദീപാവലി റിലീസായ ചിത്രത്തില്‍ സമാന്തയാണ് നായിക. കേരളത്തില്‍ 200 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് അറിയുന്നത്. വിശാലിന്റെ 'പൂജൈ' എന്ന ചിത്രവുമായാണ് കത്തി കൊമ്പുകോര്‍ക്കുന്നത്.
ധനുഷ് അടക്കമുള്ള പ്രമുഖ താരങ്ങളും വിജയ് യുടെ കത്തിയ്ക്കായി കാത്തരിക്കുകയാണ്. അത്രയേറെ സസ്പെന്സോടുകൂടെയാണ് ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നത്. ആ ട്രെയുലര് കാണൂ...
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'