Don't Miss!
- News കാവേരി നദിയില്‍ നിന്ന് വെള്ളമെത്തിക്കുമെന്ന് പ്രചാരണം; ഡികെ ശിവകുമാറിനെതിരെ കേസെടുത്തു
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
വിജയ് യുടെ നാവ് പിഴച്ചോ, കത്തിയ്ക്കെതിരെ നിമയ നടപടി
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വിജയ് നായകനായ, മുരുഗദോസ് സംവിധാനം ചെയ്ത 'കത്തി' തിയേറ്ററിലെത്തിയത്. പ്രൊഡക്ഷന്‍ ഹൗസിനെ ചൊല്ലി ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് വരെ പറഞ്ഞിരുന്നു. റിലീസ് ചെയ്തപ്പോഴോ, മറ്റൊരു പ്രശ്ന തലപൊക്കി. വിജയ് യുടെ ഇപ്പോള്‍ നാവാണ് പ്രശ്നം
ചിത്രത്തിലെ വിജയ് ഉപയോഗിച്ച ഒരു ഡയലോഗിനെതിരെ നിയമനടപടിയെടുക്കുകയാണ് ചിലര്‍. സമൂഹ്യ പ്രശ്നങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രമെന്ന നിലയിലാണ് കത്തി കത്തിക്കയറുന്നത്. അത് തന്നെയാണ് പ്രശ്നവും.
രാജ്യം നേരിട്ട ടു ജി സ്പെക്ട്രം അഴിമതിയെ കുറിച്ചുള്ള വിജയ് യുടെ ഡയലോഗാണ് പ്രശ്നത്തിന് കാരണം. അഡ്വക്കറ്റ ആര് രാമസുബ്രഹ്മണ്യനാണ് കത്തിയിലെ ഡയലോഗിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നിയമ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന കേസിനെ കുറിച്ച് ഇത്തരമൊരു ഡയലോഗ് രാജ്യത്തെ മോശമായി ചിത്രീകരിക്കുമെന്നാണ് അഭിഭാഷകന്റെ വാദം. ഫോറിന് ഇന്‍വസ്റ്റ്മെന്റില്‍ ഇത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമത്രെ.
കത്തിയ്ക്ക് വിദേശ രാജ്യങ്ങളില്‍ നല്ല സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. രജനികാന്തിന്റെയും കമല്‍ഹസന്റെയും ചിത്രങ്ങള്‍ക്ക് പോലും ഇത്രയും വലിയ സ്വീകരണം കിട്ടിയില്ല. യു എസിലാണ് കത്തിയ്ക്ക് മാര്‍ക്കറ്റ്.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി