Just In
- 8 min ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
- 2 hrs ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
- 2 hrs ago
പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
- 3 hrs ago
അടുക്കളയ്ക്ക് വേണ്ടി നിമിഷയെ കഷ്ടപ്പെടുത്തിയതിന് കണക്കില്ല; സംവിധായകന് തുറന്ന് പറയുന്നു
Don't Miss!
- News
തെയ്യവും കരിക്കും കായലും;കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യം
- Sports
ഗില്ലിന്റെ ബാറ്റിങ് കൊള്ളാം, പക്ഷെ പെര്‍ഫക്ടല്ല, ഒരു വീക്ക്നെസുണ്ട്!- ചൂണ്ടിക്കാട്ടി ബിഷപ്പ്
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സര്‍ക്കാരിലെ വിവാദരംഗങ്ങള്‍ നീക്കം ചെയ്തു! ചിത്രത്തിന്റെ റീസെന്‍സറിംഗ് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍
വിജയ് ചിത്രം സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നു നീക്കിയതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ രാഷ്ട്രീയ പരമാര്‍ശങ്ങള്‍ക്കെതിരെ എഐഎഡിഎംകെ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് വിവാദരംഗം തിയ്യേറ്റുകളില്നിന്നും നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തെരഞ്ഞടുപ്പുകള്‍ വിജയിക്കുന്നതിനായി വാഗ്ദാനം നല്കിയ സൗജന്യ വസ്തുക്കള്‍ ജനങ്ങള്‍ കത്തിക്കുന്ന രംഗമാണ് നീക്കം ചെയ്തത്.
കന്നഡ സിനിമാ ലോകത്തേക്ക് ചുവടുമാറ്റത്തിനൊരുങ്ങി മലയാളി നായികമാര്‍! ആ നടിമാര്‍ ഇവരാണ് ! കാണൂ
ഇപ്പോള്‍ ദൃശ്യമില്ലാതെ ശബ്ദം മാത്രമാണ് ഈ രംഗത്തില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സിനിമയിലെ ഇത്തരം രംഗങ്ങളും രാഷ്ട്രീയ പരമാര്‍ശങ്ങളും ചൊടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു എഐഎഡിഎംകെ നേരത്തെ രംഗത്തെത്തിയിരുന്നത്. തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്. മൂന്ന് സ്ക്രീനുകളുളള ഒരു തിയ്യേറ്ററില്‍ മാറ്റിനി റദ്ദാക്കാനും പ്രതിഷേധം ഇടയാക്കിയിരുന്നു.
ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര് ചെയ്ത നെഗറ്റീവ് കഥാപാത്രം മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ചിത്രത്തിന്റെ ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍നിന്നു വിവാദ രംഗങ്ങള്‍ നീക്കണമെന്നും, അല്ലാത്ത പക്ഷം ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു തിയേറ്ററുടമകള്‍ നിലപാടെടുക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
ഒരു സെല്‍ഫിക്കായി അക്ഷയ് കുമാര്‍ എന്നെ കാത്തുനിന്നത് ഒരു മണിക്കൂര്‍! തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
മലയാളം പിടിയ്ക്കാന്‍ കന്നഡ താരത്തിന്റെ വരവ്! യാഷ് ചിത്രം കെജിഎഫിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!