ആദ്യമായി പാടിയത് 80,000 ആളുകൾക്ക് മുന്നിൽ, അച്ഛന്റെ ഷോയിൽ പാടിയതിനെ കുറിച്ച് ശ്രുതി
നടി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് ശ്രിതി ഹാസൻ. പിന്നണ ഗായികയായിട്ടായിരുന്നു ശ്രുതി കരിയർ ആരംഭിച്ചത്. ആറാം വയസ്സിൽ അച്ഛൻ കമൽ ഹാസന്റെ ചിത്രമായ തേവർ മകനിൽ നിന്നായിരുന്നു നടിയുടെ തുടക്കം. ഇളയരാജയുടെ സംഗീതത്തിലാണ് താരപുത്രി ആദ്യം പാടി തുടങ്ങിയത്. ഇതിന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിലും ശ്രുതി പാടി. സംഗീത ലോകത്ത് തന്റെതായ സ്ഥാനം സൃഷ്ടച്ചതിന് ശേഷമാണ് ശ്രുതി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
ഇപ്പോഴിത താൻ ഒരു ഗായികയായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രുതി ഹാസൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അച്ഛൻ കമൽ ഹാസൻശെ സിംഗപ്പൂർ ട്രിപ്പിലാണ് ഞാൻ ആദ്യമായ പാടിയത്. അദ്ദേഹം എന്നോട് പറഞ്ഞു നീ ഒരു പാട്ട് പാടൻ പോകുകയാണെന്ന്., അദ്ദേഹം പറഞ്ഞു, നീ ഒരു പാട്ടുപാടാൻ പോകുകയാണെന്ന്. അങ്ങനെ 'അമ്മയും നീയേ' എന്ന പാട്ട് പാടേണ്ടി വന്നു. 80,000 ആളുകൾക്ക് മുന്നിൽ പാടിയ എന്റെ ആദ്യ അനുഭവം അതായിരുന്നു. പാടിയതിനുശേഷം മികച്ച പ്രതികരണമാണ് ലഭിച്ചികരുന്നത്. ആ ഒരു സന്ദർഭം എനക്ക് വാക്കുകൾ കൊണ്ട് പറയാനാകില്ല, ഈ വികാരം എനിക്ക് ഇഷ്ടമായി- ശ്രുതി ഹാസൻ പറഞ്ഞു.

Recommended Video
എആർ റഹ്മാൻ തനിയ്ക്ക് നേരിടേൺ വന്ന വിവേചനത്തെ കുറിച്ചും ശ്രുതിയോട് ചോദിച്ചിരുന്നു. റഹ്മാൻ ലോകമെമ്പാടും ആരാധകരുള്ള ഒരു സംഗീത സംഗീതഞ്ജനാണ്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് കാര്യമായ തനിയ്ക്ക് അറിയില്ല. എന്നാൽ ഒരു കാര്യം അറിയാം, രണ്ട് തെലുങ്ക് സിനിമകളിലേക്കും ഒരു തമിഴ് ചിത്രത്തിലേക്കും എനിക്ക് ഒരു വർഷമെടുക്കുന്നുവെങ്കിൽ, ആ സമയത്ത് ഞാൻ ഒരു ഹിന്ദി സിനിമ ചെയ്യാൻ പാടില്ലേ? ആളുകൾ എന്നോട് ചോദിക്കും ആളുകൾ എന്നോട് ചോദിക്കുന്നു, 'എന്തുകൊണ്ടാണ് നിങ്ങൾ ഇനി അഭിനയിക്കാത്തത്?' നമ്മൾ ഹിന്ദിയിൽ ജോലി ചെയ്യുകയാണെങ്കിൽ മാത്രമേ ഞങ്ങൾ അഭിനേതാക്കൾ-ശ്രുതി ചോദിക്കുന്നു.
എല്ലായ്പ്പോഴും ഹിന്ദി ചലച്ചിത്ര വ്യവസായത്തെ ഒരു വ്യവസായമായിട്ടാണ് കാണുന്നത്, . ഞാൻ ഒരിക്കലും ഈ വ്യത്യാസം കണ്ടിട്ടില്ല, എന്നാൽ കാലക്രമേണ, ആ വ്യത്യാസം ഞാൻ കാണുന്നു, അവ 'സൗത്ത് കെ ഫിലിമുകൾ' അല്ലെങ്കിൽ 'ഓ, നിങ്ങൾക്ക് ഇഡ്ലി, ദോസ, സാമ്പാർ എന്നിവ ഇഷ്ടമാണ്'! അത് നിങ്ങൾ ആളുകളെ എങ്ങനെ നിർവചിക്കുന്നു എന്നതിന്റെ മാനദണ്ഡമാകരുത്. ഞാൻ ചെന്നൈയിൽ ജനിച്ചതിൽ വളരെ അഭിമാനിക്കുന്നതിനാലാണ്, ഞാൻ ഒരു തമിഴ് സംസാരിക്കുന്ന പെൺകുട്ടിയാണ്. ഇത് എന്റെ ഐഡന്റിറ്റിയുടെ ഭാഗമാണ്- ശ്രുതി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications