Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ഉറച്ച തീരുമാനവുമായി സിമ്രന്
ഈയിടെ സിനിമാ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സിമ്രന്. മലയാള ചലച്ചിത്രമായ 'ഹാര്‍ട്ട് ബീറ്റ്സി'ന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് സിമ്രന് സൃഷ്ടിച്ച കോലാഹലം കുറച്ചൊന്നുമല്ല.
എന്നാല്‍ ആ തീരുമാനത്തിനെന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് ആര്‍ക്കും തന്നെ അറിവില്ല. ഇപ്പോള്‍ മറ്റൊരു തീരുമാനവുമായാണ് സിമ്രന് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്കായി പ്രചരണത്തിനിറങ്ങിയ സിമ്രന്റെ നടപടി എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. എന്തായാലും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടി.
തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ സിമ്രനെതിരെ തിരിയുമോ എന്ന നടിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഭയന്നിരുന്നു. പക്ഷേ അവിഹിതമായി ഒന്നും സംഭവിച്ചില്ല.
എഐഡിഎംകെ തുടങ്ങുന്ന പുതിയ ടിവി ചാനലില്‍ ഒരു നൃത്തപരിപാടിയ്ക്ക് അവതാരകയാക്കാനുളള തയ്യാറെടുപ്പിലാണ് സിമ്രനിപ്പോള്. എന്നാല്‍ അതേസമയം തന്നെ ഇനിയൊരിക്കലും രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്തിരിക്കുയാണ് സിമ്രന്.
അതിന് കാരണവും സിമ്രന് വ്യക്തമാക്കി. 'ഞാന്‍ എഐഎഡിഎംകെയ്ക്കായി പ്രചരണത്തിനിറങ്ങിയ സമയത്ത് വളരെയേറെ മാനസികസമ്മര്ദ്ദത്തിനടിമപ്പെട്ടിരുന്നു. ഇനിയും ഒരു പാര്‍ട്ടിയ്ക്കും വേണ്ടി അത്തരം സമ്മര്‍ദ്ദം താങ്ങാന്‍ എനിക്കാവില്ല' എന്നാണ് സിമ്രന്റെ അറിയിപ്പ്.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ