Don't Miss!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ദേശപരദേശ ഭേദമെന്യേ ശിവാജി തകര്‍ത്തോടുന്നു
സ്റ്റെല്‍ മന്നന് രജനീകാന്തിന്റെ ശിവാജി സകല റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ന് നൂറാം ദിവസം ആഘോഷിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായുളള 111 തിയറ്ററുകളിലാണ് ശിവാജി 100 ദിവസം തികയ്ക്കുന്നത്.
ലോകം മുഴുവനുമായി 235 തിയറ്ററുകളില്‍ ജൂണ്‍ 15നാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്നാട്ടിലെ തിയറ്ററുകള്‍ കൂടാതെ മുംബൈയിലും വിദേശത്ത് ഒന്‍പതു തിയറ്ററുകളിലും ശിവാജി 100 ദിവസം തികയ്ക്കുകയാണ്.
മലേഷ്യയില്‍ ആറും ശ്രീലങ്കയില്‍ രണ്ടും സിംഗപ്പൂരില്‍ ഒരു തിയറ്ററിലുമാണ് 100 ദിവസം ശിവാജി തകര്‍ത്തോടിയത്. കളക്ഷന്റെ കാര്യത്തിലും ശിവാജി റെക്കോര്‍ഡിട്ടു. ബ്രിട്ടനിലെ ഒരു തിയറ്ററില്‍ മാത്രം 7000 പൗണ്ട് വീതമാണ് ഓരോ ആഴ്ചയും ശിവാജിക്ക് കളക്ഷന്‍ ലഭിക്കുന്നത്. തമിഴ്നാട്ടില്‍ ശിവാജിയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷനും റെക്കോര്‍ഡാണ്.
ഇതേസമയം ലോകം ആവേശത്തോടെ സ്വീകരിച്ച രജനിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'ശിവാജി" നൂറാം ദിവസം തികയ്ക്കുന്പോള് തെന്നിന്ത്യയില്‍ രൂപപ്പെടാന്‍ പോകുന്ന പുതിയ കൂട്ടുകെട്ടിനെ കുറിച്ച് സ്വപ്നം കാണുകയാണ് തമിഴ് പ്രേക്ഷകര്‍. സ്റ്റൈല്‍ മന്നന് രജനിയും സകലകലാ വല്ലഭന് കമലാഹാസനും ഒരുമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രജനിയെ നായകനാക്കി കമല്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുക മണിരത്നമായിരിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'