Don't Miss!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഫോണ്‍ നമ്പര്‍ അശ്ലീല വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, പിസ ബോയിക്ക് എതിരെ നടി ഗായത്രി
പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി തമിഴ് നടി ഗായത്രി സായി. തന്റെ നമ്പർ അശ്ലീല വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് തെയ്നാംപേട്ട് വനിത സ്റ്റേഷനിലാണ് താരം പരാതി നൽകിയിരിക്കുന്നത്.
നാഗ ചൈതന്യക്ക് 49, എനിക്ക് 51 മാർക്ക്... ആ മനോഹരമായ നിമിഷത്തെ കുറിച്ച് സാമന്ത
തനിയ്ക്ക് നിരവധി നമ്പറുകളിൽ നിന്ന് കോളുകളും അശ്ലീല വാട്സ് അപ്പ് മെസേജുകളും വരുന്നുണ്ടെന്ന് നടി പറയുന്നു. ട്വിറ്ററിൽ തനിയ്ക്ക് വന്ന മെസേജുകളുടെ സ്ക്രീൻ ഷോർട്ടും താരം പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് താൻ താമസിക്കുന്നയിടത്ത് ബോധമില്ലാതെ എത്തിയ പിസ ബോയി ആണ് തന്റെ നമ്പർ പ്രചരിപ്പിച്ചതെന്നും താരം ട്വീറ്റ് ചെയ്തു.
ആ പെൺകുട്ടിയെ കെട്ടാൻ പറഞ്ഞു, അവന്റെ ഇഷ്ടം വേറെ, മകന്റെ വിവാഹത്തെ കുറിച്ച് പ്രിയ ഗായകൻ
നടിയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഗായത്രിയുടെ പരാതിയിൻ മേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ദേശീയ പുരസ്കാരം നേടിയ സിനിമ അഞ്ജലിയിലൂടെയാണ് ഗായത്രി കോളിവുഡിലെത്തിയത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'