Just In
- 48 min ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 1 hr ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
വിദേശങ്ങളില്‍ ഉള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപങ്ങളില്‍ വന്‍ തകര്‍ച്ച; ഡിസംബറില്‍ 42 ശതമാനം ഇടിഞ്ഞു
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ന് ലൊക്കേഷനില്‍ സംഭവിച്ചത്, എന്നോടുള്ള സ്നേഹമല്ല, അസിനോടുള്ള ആരാധനയായിരുന്നു
എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മിയില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴുള്ള ടിപി മാധവന്റെ ഒരു അനുഭവം. അസിന് എന്ന നടിയോടുള്ള തമിഴകത്തിന്റെ ആരാധന എത്രമാത്രമെന്ന് മനസിലായെന്ന് പറയുന്നു. എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മിയുടെ നിര്‍മ്മാതാവും ജയം രവിയുടെ അച്ഛനുമായ മോഹന്‍, ടിപി മാധവന്റെ സുഹൃത്തായിരുന്നു.
മോഹന്‍ വിളിച്ചതിനാലായിരുന്നു ടിപി ചിത്രത്തില്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ എത്തുന്നത്. അവിടെയുള്ള ആര്‍ക്കും ടിപിയെ വലിയ പരിചയമൊന്നുമില്ല. ആരുമായും സംസാരിക്കാതെ ഒരു മൂലയ്ക്ക് മാറി ഇരുന്നു. അപ്പോഴാണ് അസിനും നാദിയ മൊയ്തുവും ലൊക്കേഷനിലേക്ക് വരുന്നത്. അസിന് ഓടി വന്ന് തന്റെ കാലില്‍ തൊട്ട് തൊഴുതു.
പെട്ടന്ന് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരെല്ലാവരും ഞെട്ടി പോയി. ടിപി ഇരിക്കുന്നതിന്റെ അടുത്ത് ഫാന്‍ കൊണ്ടു വച്ചു. ട്രോയില്‍ പളങ്ങളും ജ്യൂസും വരെ കൊണ്ട് വന്നു. സാര്‍ എന്താണ് വേണ്ടതെന്ന് ചോദിച്ച് പലരും ടിപിയുടെ പുറകെ കൂടി.
എന്നാല്‍ അന്ന് ലൊക്കേഷനില്‍ അങ്ങനെ പെരുമാറിയത് തന്നോടുള്ള സ്നേഹമല്ലെന്ന് ടിപി പറയുന്നു. അസിന് എന്ന നടിയോട് അവര്‍ക്കുള്ള ആരാധനയായിരുന്നുവെന്നാണ് ടിപി പറയുന്നത്.