Don't Miss!
- Automobiles ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
വിജയ് ചിത്രത്തിന് ഇത് ആദ്യമായി, വിജയ് 60 കേരളത്തില്‍ എത്തിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്ക്
അറ്റ്ലി സംവിധാനം ചെയ്ത തെറിക്ക് ശേഷം വിജയ് തന്റെ 60ാംമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. ഭരതന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അന്തിമ ഘട്ടത്തിലാണ്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പേ കേരളത്തിന്റെ വിതരണവകാശം വിറ്റ് പോയതായി റിപ്പോര്‍ട്ടുകള്‍.
ഇഫാര്‍ ഇന്റര്‍നാഷ്ണലാണ് വിജയ് 60ന്റെ കേരളത്തിലെ വിതരണവകാശം വാങ്ങിയെടുത്തത്. 6.5 കോടി രൂപയ്ക്കാണ് ഇഫാര്‍ ചിത്രത്തിന്റെ വിതരണാവകാശത്തിന് നല്‍കിയത്. ഇത് ആദ്യമായാണ് വിജയം ചിത്രം ഇത്രയും തുക മുടക്കി കേരളത്തില്‍ എത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം തെറിക്ക് ആറു കോടി രൂപ നല്‍കിയാണ് കേരളത്തില്‍ എത്തിച്ചത്.
അഴകിയ തമിഴ് മകന് എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 2004 ല്‍ പുറത്തിറങ്ങിയ വിജയ് യുടെ ഗില്ലി എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് ഭരതനായിരുന്നു.
കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ് യുടെ നായിക വേഷം അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യുടെ നായികയായി എത്തുന്നത്. ജഗപതി ബാബു, ഡാനിയല്‍ ബാലാജി, ശ്രീമാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ