Don't Miss!
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Technology 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും; SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പ്രണയം പെട്ടെന്ന് പിണക്കത്തിലെത്തി! ബിഗ് ബോസിലെ കപിള്സിനിടയിലെ പ്രധാന പ്രശ്നം രജിത്താണ്
ഒരാഴ്ചത്തെ വിശേഷങ്ങളുമായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ഒരാഴ്ച നടന്ന പ്രധാന സംഭവങ്ങള്‍ കാണിച്ചതിന് ശേഷം 20 ദിവസത്തെ എപ്പിസോഡാണ് കാണിച്ചത്. അലക്സാന്‍ഡ്രയും മഞ്ജുവും ജയിലിനുള്ളിലായിരുന്നു. അലക്സാന്‍ഡ്രയും സുജോയും തമ്മില്‍ പിണക്കത്തിലായിരുന്നു. അതിലെ പോയ സുജോയെ വിളിച്ച് നിര്‍ത്തി മഞ്ജു ഇക്കാര്യം ചോദിച്ചിരുന്നു. ശേഷം സംഭവിച്ചതെന്താണെന്ന് ഇരുവരും പറയുകയും ചെയ്തു.
'പരസ്പരം മിണ്ടുന്നില്ലെന്ന ആരോപണങ്ങളാണ് ഇരുവരും ഉന്നയിച്ചത്. അവന്റെ ഊള റീസണ്‍ ഒന്നും എനിക്ക് കേള്‍ക്കണ്ട. രജിത്തുമായി സംസാരിച്ചതിന്റെ പേരിലായിരുന്നു ഇരുവരും മിണ്ടാതെ ആവുന്നത്. ഇത്രയും ദിവസം രജിത്തിനെ കുറിച്ച് കുറ്റം പറഞ്ഞോണ്ട് നടന്ന ആള് പെട്ടന്നൊരു ദിവസം അദ്ദേഹവുമായി അടുത്ത സൗഹൃദം കാണിക്കുന്നത് കണ്ടപ്പോള്‍ ഷോക്ക് ആയെന്നു അലക്സാന്‍ഡ്ര പറയുന്നു.
അവസാനം അലക്സാന്‍ഡ്രയും സുജോയും രജിത്തുമായി സംസാരിച്ചിരുന്നു. ബൈബിളിലെ വചനം പറഞ്ഞ് കൊണ്ടായിരുന്നു രജിത്ത് ഇരുവരുമായി സംസാരിച്ചത്. ഫുക്രുവിനെയും അലക്സാന്‍ഡ്രയെയും നിങ്ങള്‍ പിടിച്ച് തള്ളി. അത് അവള് അന്നേരം സീരിയസ് ആയി എടുത്തിരുന്നില്ല. അങ്ങനെ സ്ത്രീകള്‍ക്കെതിരെ ചെയ്യാമോ എന്നും സുജോ ചോദിച്ചിരുന്നു. അപ്പോള്‍ പ്രതികരിക്കണം എന്നാണ് രജിത്ത് മറുപടി പറഞ്ഞത്. ഇതിനെതിരെയും സുജോ ശക്തമായി എതിര്‍ത്തിരുന്നു'.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി