Don't Miss!
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സിനിമ താരമായിട്ടാണ് കാണുന്നത്, ഇങ്ങനെയൊന്നും ആരും സംസാരിക്കില്ല, നിമിഷയോട് ലക്ഷ്മി പ്രിയ
ബിഗ് ബോസ് മലയാളം ആറാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസം കൂറയുന്തോറും മത്സരവും കടുക്കുകയാണ്. വ്യക്തി ബന്ധങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്. 100 ദിവസം ഷോയില്‍ നില്ക്കുക എന്നതാണ് ഇവരുടെ എല്ലാവരുടേയും ലക്ഷ്യം. ഇതിനായി പല തന്ത്രങ്ങളും ഹൗസിനുള്ളില്‍ പയറ്റുകയാണ്. സൗഹൃദങ്ങള്‍ മാറ്റി വെച്ച് കൊണ്ടാണ് ഗെയിമിനേയും ടാസ്ക്കിനേയും നേരിടുന്നത്.
നല്ല ഗുണങ്ങളുള്ള കുട്ടിയാണ്; ഒരേയൊരു കുഴപ്പമേയുള്ളൂ, മകളുടെ കല്യാണത്തെക്കുറിച്ച് അനു ജോസഫിന്റെ അമ്മ
നവീനും ഡെയ്സിയുമാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് ഏറ്റവും അവസാനം പുറത്ത് പോയത്. ഇവരുടെ എലിമിനേഷന് ഹൗസ് അംഗങ്ങളെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഹൗസിനുളളില്‍ സജീവമാണ്. ഇരുവരും പുറത്ത് പോയതിന് പിന്നാലെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മത്സരവും കടുപ്പിച്ചിട്ടുണ്ട്. നേര്ക്കുനേരുളള പോരാട്ടമാണ് ഇപ്പോള്‍ ഹൗസനുള്ളില് നടക്കുന്നത്. 12 പേരാണ് ഇപ്പോള്‍ ഷോയിലുള്ളത്.
ഡെയ്സി ബിഗ് ബോസിലേയ്ക്ക് മടങ്ങി എത്തും; കാരണം... റീ എന്‍ട്രിയ്ക്ക് സാധ്യത
ഹൗസിലെ വില്ലന്‍ ഞാന്‍, ഡോക്ടറും ദില്‍ഷയും നായകനും നായികയും, ബ്ലെസ്ലിയുടെ പ്രണയകഥയില്‍ ട്വിസ്റ്റ്
ലക്ഷ്മി പ്രിയയും നിമിഷയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയാണ്. നിത്യേനെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. കഴിഞ്ഞ ആഴ്ച വലിയ പ്രശ്നങ്ങളായിരുന്നു ഇവര്‍ക്കിടയില്‍ നടന്നിരുന്നു. മോഹന്‍ലാലിന് മുന്നില്വെച്ചുവരെ തർക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ നിമിഷയുമായുളള വഴക്കിനെ കുറിച്ച് പറയുകയാണ് ലക്ഷ്മി. തന്നോട് ഇതുവരെ ഇങ്ങനെയാരും പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. കൂടാതെ ബിഗ് ബോസ് ഹൗസില്‍ നടക്കുന്നതെല്ലാം തന്നെ സംബന്ധിച്ച് ഒരു പുതിയ കാര്യമാണെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.
'എന്റെ 19-ാം വയസ് മുതലാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുന്നത്. ഇത്രയധികം സിനിമകള്‍ ഞാന്‍ ചെയ്തു. എന്നെ പുറത്ത് ആള്‍ക്കാരെല്ലാം കാണുന്നത് സിനിമ താരമായിട്ടാണ്. അതുകൊണ്ടുതന്നെ ആരും എന്നോട് ഇത്തരത്തില്‍ മോശമായി സംസാരിക്കാറില്ല. ആരും എന്നോട് കൈചൂണ്ടി സംസാരിക്കുയോ ദേഷ്യപ്പെടുകയോ ഒച്ചയുണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ എനിക്കിതെല്ലാം വളരെ പുതിയ കാര്യങ്ങളായിട്ടാണ് തോന്നുന്നത്'ച ലക്ഷ്മി പ്രിയ പറയുന്നു
'എന്റെ കുടുംബത്തില്‍ ഞാനായിരുന്നു ഏറ്റവും ചെറിയ കുട്ടി.അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഞാന്‍ വല്ലാതെ വിഷമിക്കുകയും എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്. ഈ മുറിവുകളൊന്നും ഉണക്കാന്‍ പറ്റില്ലെന്ന് ഇ അറിയാം എനിക്ക് നിമിഷയോട് സംസാരിക്കണം. ക്ഷമ പറയണം. നിമിഷ അതിന് എപ്പഴാണോ ഫ്രീ ആകുന്നത് അപ്പോള്‍ എനിക്ക് സംസാരിക്കണം' എന്നാണ് ലക്ഷ്മി പറയുന്നത്.
അതേസമയം ലക്ഷ്മിപ്രിയ പറയുന്ന കാര്യങ്ങള്‍ നിമിഷ തീരെ ശ്രദ്ധിക്കുന്നില്ല. ജാസ്മിനാണ് ഇതെല്ലാം കേള്‍ക്കുന്നതും മറുപടി പറയുന്നതും. ലക്ഷ്മിയുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്നാണ് നിമിഷ പറയുന്നത്.
'ലക്ഷ്മിപ്രിയയെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായം വളരെ മോശമാകുകയാണ്. അതിനാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഇവര്‍ അങ്ങനിപ്പൊള് എന്റെ ചെലവില്‍ ഇമേജൊന്നും ശരിയാക്കേണ്ട. അങ്ങനെയൊരു അവസരം ഞാന്‍ കൊടുക്കില്ല'; നിമിഷ പറയുന്നു.
ഈ സംഭവത്തിന് ശേഷമായിരുന്നു ബിഗ് ബോസ് നല്കിയ ടാസ്ക്കില് നിമിഷയും ലക്ഷ്മിയും വീണ്ടും ഏറ്റുമുട്ടിയത്. നിമിഷയുടെ അമ്മയെ വിളിച്ചത് ഡിബേറ്റ് ടാസ്ക്കിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ ചുറ്റപ്പറ്റി വലിയ പ്രശ്നങ്ങള്‍ നടന്നു.
ഇക്കുറി നിമിഷയും ലക്ഷ്മിയും എവിക്ഷനില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കെപ്പം ജാസ്മിന്,റോണ്സണ്, ബ്ലെസ്ലി, റോബിന്, ദില്‍ഷ എന്നിവരും നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. സൂരജ്, അഖില്‍, ധന്യ, സുചിത്ര എന്നിവര്‍ ഈ ആഴ്ചയിലും സെയിഫാണ് ആറാം ആഴ്ചയിലെ വാശിയോറിയ പോരാട്ടം ബിഗ് ബോസ് ഹൗസില്‍ ആരംഭിച്ചിട്ടുണ്ട്.
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി