Don't Miss!
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മലയാളികളുടെ പ്രാര്‍ത്ഥന വിഫലം, സരിഗമപ ഫൈനല്‍ കടക്കാതെ വൈഷ്ണവ് മടങ്ങി...
സിടിവി സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ മലയാളി സാന്നിദ്ധ്യമായിരുന്ന തൃശൂര്‍ സ്വദേശി വൈഷ്ണവ് ഗിരീഷ് ഫൈനലിലെത്താതെ പുറത്തായി. ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരുടെയും വിധികര്‍ത്താക്കളുടേയും പ്രിയങ്കരാനായി വൈഷ്ണവ് മാറിയിരുന്നു. ഷോയില്‍ പങ്കെടുക്കാനെത്തിയ ഷാരുഖ് ഖാനെ വൈഷ്ണവ് എടുത്തുയര്‍ത്തിയത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംശയം വേണ്ട, രണ്ടാമൂഴം തുടങ്ങുന്നു... ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകന്! ചിത്രം ഒരുങ്ങുന്നതിങ്ങനെ...
വളഞ്ഞിട്ട് ആക്രമിച്ചിട്ടും വില്ലന്‍ കുലുങ്ങിയില്ല, വാരാന്ത്യ കളക്ഷനില്‍ വില്ലന്‍ പുതിയ നേട്ടം!
അഞ്ജലി, ധ്രൂന്‍ ടിക്കൂ, ഷണ്മുഖപ്രിയ, സോനാക്ഷി കര്, വൈഷ്ണവ് ഗിരീഷ് എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍. മൂന്ന് പ്രധാന മത്സരാര്ത്ഥികളേക്കൂടാതെ 30 പേരാണ് ഈ സീസണില്‍ വിധി നിര്ണയത്തിനുണ്ടായിരുന്നത്. അഞ്ജലി ഗൈക്വാഡിനേയും ശ്രേയാന്‍ ഭട്ടാചാര്യയേയുമാണ് വിജയികളായി തിരഞ്ഞെടുത്തത്.
ഓരോ തവണയും വിധി കര്‍ത്താക്കളേയും കാണികളേയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു വൈഷ്ണവ് മത്സര വേദിയില്‍ കാഴ്ച വെച്ചത്. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ വൈഷ്ണവിന് സാധിച്ചില്ല. ഇന്ത്യന്‍ ഐഡോള്‍, ഇന്ത്യന്‍ മ്യൂസിക് ലീഗ് എന്ന റിയാലിറ്റി ഷോകളിലും സാന്നിദ്ധ്യമറിയിച്ച വൈഷ്ണവ് അവിടേയും ഏവരുടേയും ഹൃദയം കവര്‍ന്ന മത്സരാര്‍ത്ഥിയായിരുന്നു.
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'