Don't Miss!
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Technology ഇനി യുഎഇയിൽ നിന്ന് ഗൂഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം; എങ്ങനെയെന്ന് പരിശോധിക്കാം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോഹന്‍ലാലില്‍ കണ്ട അതേ ആത്മാര്‍ത്ഥതയാണ് പൃഥ്വിരാജിലും
തനിക്ക് പകരം പിക്കറ്റ് 43 യില്‍ പൃഥ്വിരാജിനെ ആക്കിക്കൂടെ എന്ന് മോഹന്‍ലാല്‍ ചോദിച്ചു, മേജര്‍ രവി സമ്മതിച്ചു. പക്ഷെ പൃഥ്വിരാജിനെ മേജര്‍ രവയ്ക്ക് നേരത്തെ അറിയില്ല. കേട്ടതെല്ലാം വച്ച് നോക്കുമ്പോള്‍ വല്ല്യ ജാഡക്കാരനാണ്. പലരും അത് നേരിട്ട് ചോദിക്കുകയും ചെയ്തു, അവനെ വോണോ?, അവന് പ്രശ്നക്കാരനാണ്, അഹങ്കാരിയാണ് എന്നൊക്കെ.
പക്ഷെ ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം മുതല്‍ തന്നെ പൃഥ്വിരാജിനെ കുറിച്ച് അതുവരെ കേട്ടതൊക്കെ താന്‍ തിരുത്തി എന്നാണ് മേജര്‍ രവി പറയുന്നത്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പത്തെ ദിവസം പൃഥ്വി വന്ന് മേജര്‍ രനവിയോട് ചോദിച്ചു, 'ചേട്ടാ എത്രമാണിക്കാണ് ഷൂട്ടിങ്?' ഒരു ഏഴ് മണിയോടെ പുറപ്പെടാമെന്ന് പറഞ്ഞു.
ഏകദേശം മൈനസ് 22 ആയിരുന്നു ആ സമയത്തെ കാലാവസ്ഥ. പിറ്റേന്ന് രാവിലെ ഏഴ് മണിയ്ക്ക് മേജര്‍ രവി കാണുന്നത് മേക്കപ്പ് സഹിതമിട്ട് തയ്യാറായി നില്ക്കുന്ന പൃഥ്വിരാജിനെയാണ്. അന്നു ഞാന്‍ അത്രയും കാലം പൃഥ്വിരാജിനെ കുറിച്ച് കേട്ട ധാരണകള്‍ തിരുത്തിയെന്ന് മേജര്‍ രവി പറഞ്ഞു.
സിനിമ തീരുന്നതുവരെ എല്ലാ സഹകരണങ്ങളും ഉണ്ടായിരുന്നു. 35 ദിവസമായിരുന്ന ഷൂട്ടിങ് 22 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പൃഥ്വിയുള്‍പ്പടെയുള്ള ടീമിന്റെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് അത് സാധിച്ചത്. മോഹന്‍ലാലില്‍ കണ്ട അതേ ആത്മാര്‍ത്ഥ പൃഥ്വിരാജിലും കാണാന്‍ സാധിച്ചിട്ടുണ്ട്- മേജര്‍ രവി പറഞ്ഞു.
കല്ലെറിയുന്നവര്‍ എറിയട്ടെ, മാങ്ങ ഉള്ളതുകൊണ്ടല്ലേ എറിയുന്നത്
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ