Don't Miss!
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Sports IPL 2024: 19 പന്തില്‍ 17, 9 ഡോട്ട് ബോള്‍! ടെസ്റ്റ് കളിച്ച് ജഡേജ, മോയിന്‍ അലി എവിടെ? വിമര്‍ശനം
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മലയാളസിനിമയുടെ കാരണവര്‍ യാത്രയായി....
വിനോദരംഗത്ത് വിപഌവം സൃഷ്ടിച്ച വാട്ടര്‍ തീം പാര്‍ക്കായ കിഷ്കിന്ദയും അപ്പച്ഛന്റെ മനസ്സില്‍ വിരിഞ്ഞ ആശയമാണ്. ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്, സംഘാടകന്‍, വ്യവസായ പ്രമുഖന് എന്നീ നിലകളില്‍ പ്രശസ്തനായ അപ്പച്ചന്റെ സ്മരണകളെ ഇനിയുള്ള മലയാളം നെഞ്ചേറ്റുന്നത് സിനിമരംഗത്തെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും.
കടത്തനാട്ട് മാക്കം എന്നചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തുകൊണ്ട് സിനിമലോകത്തേക്കു പ്രവേശിച്ച അപ്പച്ചന് കൂട്ട് സഹോദരനായ കുഞ്ചാക്കോ ആയിരുന്നു. തച്ചോളി അമ്പു, മാമാങ്കം എന്നീ ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. ഉദയ,നവോദയ ബാനറുകളില്‍ നൂറോളം ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചു.
കാലത്തെ അതിജീവിക്കുന്ന സാങ്കേതികക്ക് കൂട്ടുനിന്ന അപ്പച്ചന് സിനിമരംഗത്ത് ഒട്ടേറെ പേരുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. എല്ലാരംഗത്തും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ ഇന്നും മലയാളസിനിമയുടെ കോരിത്തരിപ്പിക്കുന്ന ഓര്‍മ്മയാണ്.
അടുത്ത പേജില്‍
ലാലിന് ജന്മമേകിയ നവോദയ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!