Don't Miss!
- Sports IPL 2024: 26 പന്തില്‍ 26, പിന്നെ വെടിക്കെട്ട്! സഞ്ജു ഉപദേശിച്ചതെന്ത്? വിജയ മന്ത്രം പരാഗ് പറയുന്നു
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
രാജസേനന് എവിടെയാണ് പിഴച്ചത് ??
തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയിക്ക് ഒഴിച്ചുകൂടാനാകാത്ത സംവിധായകനായിരുന്നു രാജസേനന്. കുടുംബ പ്രേക്ഷകരുടെ മനസ്സറിഞ്ഞ അദ്ദേഹം അവരെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും ഒത്തിരി കുടുംബ ചിത്രങ്ങല്‍ ഒരുക്കി. മിക്കതിലും നായകന് ജയറാമായിരുന്നു.
രാജസേനന് സംവിധായകന്, ജയറാം നായകന് എന്ന് കേട്ടാല്‍ മലയാളികള്‍ യാന്ത്രികമായി തിയേറ്ററിലേക്ക് കയറിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു കേരളത്തില്‍. ഇന്ന് പക്ഷെ രാജസേനന് ചിത്രം എന്ന് കേട്ടാല്‍ ഓ അതിലെന്തിരിക്കുന്നു, വേണ്ട എന്ന ഭാവമാണ് മലയാളികള്‍ക്ക്.
1984 ല്‍ 'പാവം ക്രൂരന്' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് രാജസേനന് സിനിമാ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. പിന്നീടിങ്ങോട്ട് 2002 വരെ രാജസേനന് യുഗം പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞിരുന്നു. 'ആഗ്രഹം' മുതല്‍ 'മലയാളി മാമന് വണക്കം' വരെ എത്ര എത്ര കുടുംബ ചിത്രങ്ങള്‍...
തിരിഞ്ഞു നോക്കുമ്പോള്‍ ആരും ചോദിച്ചു പോകും രാജസേനന് എവിടെയാണ് പിഴച്ചത്. മാറിയ പ്രേക്ഷക കാഴ്ചപ്പാടിനൊപ്പം സഞ്ചരിക്കാന്‍ കഴിയാഞ്ഞതാണോ രാജസേനന് പിഴയ്ക്കാന്‍ കാരണം. അതോ ജയറാം - രാജസേനന് കൂട്ടുകെട്ട് പിരിഞ്ഞതോ. ഏറെ കുറേ അത് തന്നെയാണ് കാരണം, ജയറാം രാജസേനന് കൂട്ടുകെട്ട് പരിഞ്ഞതു തന്നെ.
ജയറാം എന്നെ അവഗണിച്ചു: രാജസേനന്
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'