Don't Miss!
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ത്രില്ലില്ലാത്ത ത്രില്ലര്‍
നായകകഥാപാത്രമായ ചന്ദ്രശേഖരന്റെ കുടുംബപശ്ചാത്തലവും പ്രണയവുമെല്ലാം കാണിയ്ക്കുന്ന രംഗങ്ങള്‍ സിനിമയുടെ വേഗതയെ കാര്യമായി തന്നെ ബാധിയ്ക്കുന്നുണ്ടെന്ന് പറയാതെ വയ്യ. കുറ്റാന്വേഷണ സിനിമയില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്ത പാളിച്ചകളും ചിത്രത്തിലുണ്ട്. ചന്ദ്രശേഖരന്റെ സഹപ്രവര്‍ത്തകനായി നരേന് അഭിനയിക്കുന്ന കഥാപാത്രത്തിന് വെടിയേല്‍ക്കുന്ന രംഗം സിനിമയിലുണ്ട്. എന്നാല്‍ അടുത്ത രംഗത്തില്‍ ഒരു പരിക്കുമില്ലാതെ നരേന്റെ കഥാപാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു.
രണ്ടാം പകുതിയില്‍ പരമ്പരക്കൊലയാളിയുമായുള്ള എലിയും പൂച്ചയും കളി പ്രേക്ഷകനില്‍ ആകംക്ഷ നിറയ്ക്കുന്നുണ്ട്. മികച്ച ക്ലൈമാക്സിലേക്ക് സിനിമ പോകുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പ്രവചനീയമായ രീതിയിലേക്ക് വഴിമാറുന്നത് ചെറിയ തോതില്‍ നിരാശ സമ്മാനിയ്ക്കും.
അഗതാക്രിസ്റ്റിയുടെയും ആര്‍തര്‍ കോനന്‍ ഡോയലിന്റെയും നോവലുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംവിധായകന് കൂടിയായ ബി ഉണ്ണികൃഷ്ണന് ഗ്രാന്റ് മാസ്റ്ററിന്റെ തിരക്കഥ രചിച്ചതെന്ന് വ്യക്തമാണ്. പക്ഷേ അത്തരം നോവലുകളിലെ ത്രില്ലിങ് നിലനിര്‍ത്താന്‍ ഉണ്ണികൃഷ്ണന് സാധിച്ചിട്ടില്ല. തിരക്കഥയിലെ ഈ പാളിച്ച സംവിധാനത്തിലൂടെ ഒരുപരിധി വരെ മറികടക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.
അടുത്ത പേജില്‍
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!