Don't Miss!
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശാസ്ത്രജ്ഞന്റെ വേഷമെന്നറിഞ്ഞപ്പോള് പകച്ചു: രജനി
ചിത്രത്തില്‍ തനിക്കും സംവിധായകനും നിര്‍മാതാവിനും ഏറെ പ്രതീക്ഷയാണുള്ളതെന്ന് രജനീകാന്ത് വ്യക്തമാക്കി.
യന്തിരന്' തമിഴ് സിനിമയ്ക്കും പ്രേക്ഷകര്‍ക്കും അഭിമാനമായി മാറുമെന്ന് രജനി പറഞ്ഞു. ഈ ചിത്രം തമിഴകത്തെ തീര്‍ച്ചയായും തൃപ്തിപ്പെടുത്തും. യന്തിരന്റെ ട്രെയിലര്‍ നേരത്തേ തയ്യാറാക്കിക്കഴിഞ്ഞിരുന്നു.
റിലീസിങ്ങിന് ഇനി നാളുകള്‍ ഏറെയുള്ളതിനാല്‍ പുറത്തിറങ്ങുന്നത് നീട്ടിവെച്ചിരിക്കുകയായിരുന്നു. ഷങ്കറിന്റെ അഭിപ്രായമായിരുന്നു ഇത്. നിര്‍മാതാവ് കലാനിധിമാരനും ഇത് ശരിവെച്ചു. 'യന്തിര'നുമായി ബന്ധപ്പെട്ട് ഇനിയുമുണ്ട് കൂടുതല്‍ ചടങ്ങുകള്‍ നടക്കാന്‍- രജനീകാന്ത് പറഞ്ഞു.
സംവിധായകന് ഷങ്കറിന്റെ വലിയ സ്വപ്നമാണ് യന്തിരനിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. എന്നില്‍ വിശ്വാസമുള്ളതിനാലാണ് ഷങ്കര്‍ യന്തിരനില്‍ അഭിനയിക്കാനായി അഭ്യര്‍ഥിച്ചത്.
ബസ്സില്‍ കണ്ടക്ടറായി ജോലി ചെയ്തയാളാണ് ഞാന്‍. ഓട്ടോ െ്രെഡവറായും റൗഡിയായുമൊക്കെയാണ് ഞാന്‍ ഇതുവരെ കൂടുതലായും സിനിമയില്‍ തിളങ്ങിയത്. യന്തിരനില്‍ ശാസ്ത്രജ്ഞന്റെ വേഷമാണെന്നറിയിച്ചപ്പോള് ആദ്യം ഞാനൊന്ന് പകച്ചു.
നാലുദിവസം ഷൂട്ടിങ്ങില്‍ പങ്കെടുത്തപ്പോള്‍, കഥാപാത്രത്തിനെ പെട്ടെന്ന് മനസ്സിലേക്കാവാഹിച്ചെടുക്കാന് കഴിഞ്ഞു. റോബോട്ടായി അഭിനയിച്ചു ഫലിപ്പിക്കുന്നതിനും സംവിധായകന്റെ പരിശീലനം എനിക്ക് ഏറെ ഉപകാരപ്പെട്ടു-താരം വിശദീകരിച്ചു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'