Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
യന്തിരന്റെ വിജയത്തിന് രജനീകാന്ത് ഫിലിംഫെസ്റ്റിവല്‍
രജനി എന്ന നടന്റെ കഴിഞ്ഞകാലം ജനങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുക. ഇങ്ങനെ ഇരട്ടിയാകുന്ന ആരാധനയെ യന്തിരനിലേയ്ക്ക് തിരിച്ചുവിടുകയെന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
അദ്ദേഹത്തിന്റെ ആദ്യസിനിമയായ അപൂര്‍വരാഗങ്ങള്‍ മുതല്‍ ഇപ്പോള്‍ റിലീസിന് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം യെന്തിരന് വരെയും പ്രേക്ഷക മനസുകളില്‍ രജനിയ്ക്കുള്ള സ്ഥാനത്തിനും ബഹുമാനത്തിനും ഒരു കുറവും വന്നിട്ടുമില്ല.
ഇതെല്ലാം മുന്നില്‍കണ്ട് രജനിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ സിനിമാ നിര്‍മ്മാണ വിതരണരംഗത്തെ വമ്പന്‍ കമ്പനിയായ ചെന്നൈയിലെ മള്‍ട്ടിപ്ലക്സ് പ്രൊജക്ഷന് ഗ്രൂപ്പായ എജിഎസ് സിനിമാസ് ആണ് രജനീഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
രജനിയുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഉള്ള ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. 25ന് മന്നന്, 26ന് ദളപതി, 27ന് ഗുരുശിഷ്യന്, 28 ന് മുരുട്ടുകാളൈ, 29ന് മുത്തു, 30ന് ചന്ദ്രമുഖി എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
ഫെസ്റ്റിവല്‍ ഉത്ഘാടന വേളയില്‍ യെന്തിരന്റെ ട്രെയ്ലറും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രശസ്ത സംവിധായകന് ശങ്കര്‍ രജനി ഐശ്വര്യറായ് കൂട്ടുകെട്ടില്‍ വരുന്ന യെന്തിരന് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ലോകമൊട്ടുക്കുമായാമ് റിലീസ് ചെയ്യുന്നത്.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'