Don't Miss!
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Automobiles
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വൃത്തിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ട്രെയിനുകൾ
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
അഭിഷേക് ബച്ചന് ഐശ്വര്യ റായിയെ പേടിയാണോ....?
ബോളിവുഡ് സിനിമാ ലോകത്തെ ഐഡിയല്‍ കപ്പിള്‍ ആണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. നല്ലൊരു ഭര്‍ത്താവ്/അച്ഛന് എന്നതിനപ്പുറം, അമിതാഭ് ബച്ചനും ജയ ബച്ചനും നല്ലൊരു മകന് കൂടെയാണ് അഭിഷേക്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജ് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും.
നാണക്കേട് വിചാരിച്ചാണ് ഇപ്പോഴും വാ തുറക്കാത്തത്, മീ ടൂവിനെ കുറിച്ച് സോനം കപൂര്‍
ഇത്രയും പറയാന്‍ കാരണം അഭിഷേക് ബച്ചന് ഭാര്യ ഐശ്വര്യ റായിയെ ആണോ അമ്മ ജയ ബച്ചനെയാണോ പേടി എന്നറിയാനാണ്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഒരു ചാറ്റ് ഷോയില്‍ അഭിഷേക് ബച്ചന് ഈ ചോദ്യം നേരിടേണ്ടി വന്നു.

റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് കരണ്‍ ജോഹര്‍ അഭിഷേക് ബച്ചനോട് ആ ചോദ്യം ചോദിച്ചത്. അമ്മ ജയ ബച്ചനെയാണ് പേടി എന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ ഷോയില്‍ അഭിഷേകിനൊപ്പം എത്തിയ സഹോദരി ശ്വേത ബച്ചന് ആ മറുപടി തിരുത്തി.
ടൊവിനോയും പിഷാരടിയും മിണ്ടാതെ പോയോ? അന്ന് സംഭവിച്ചതിനെക്കുറിച്ച് വിനയ് ഫോര്‍ട്ട് പറയുന്നത്? കാണൂ!
അമ്മയെ അല്ല, ഭാര്യ ഐശ്വര്യയെയാണ് അഭിഷേകിന് ഭയം എന്ന് ശ്വേത പറഞ്ഞു. 'ഇത് എനിക്കുള്ള ചോദ്യമാണ്.. മിണ്ടാതിരിക്കൂ' എന്ന് ശ്വേതയോട് പറഞ്ഞ് അഭിഷേക് തന്റെ ഉത്തരത്തില്‍ ഉറച്ചു നിന്നു... എന്തായാലും അഭിഷേകിന് ഐശ്വര്യയെയാണ് പേടി എന്നകാര്യത്തില്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഒരു സംശയവുമില്ല.
-
ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര