Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മത്സരം ചാനലുകള്‍ക്ക് ബാധ്യതയാവില്ല
എന്നാല്‍ ഒരു ഓണക്കാലത്തെ റേറ്റിംഗ് കൊണ്ട് മാത്രം ഇതിനെ വിലയിരുത്താനാവുമോ? ഓണം പോലുള്ള കേരളത്തിന്റെ പൊതു സമൂഹ ആഘോഷിക്കുന്ന ഉത്സവസീസണില്‍ സിനിമകള്‍ക്ക് പുറമെ ഒട്ടേറെ സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ ചാനലുകാര് ഒരുക്കാറുണ്ട്. താരങ്ങളുടെ മുഖാമുഖങ്ങള്‍, പാചക കസര്‍ത്തുകള്‍ തുടങ്ങി സെലിബ്രിറ്റികളെ കൊണ്ടാടുന്ന പരിപാടികള്‍ ഇവ നടക്കുമ്പോള്‍ കാഴ്ചക്കാര്‍ അവിടേക്ക് തടിച്ചുകൂടും.
സിനിമ വീണ്ടും വന്നു കൊണ്ടേയിരിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ചാനല്‍ സിനിമകളെ പ്രേക്ഷകര്‍ തള്ളുന്നു എന്നു പറയാന്‍ കഴിയില്ല. പിന്നെ ആവര്‍ത്തന വിരസമായ പ്രമേയങ്ങള്‍ ഒന്നിനു പിറകെ ഒന്നായ് സിനിമയ്ക്ക് വിഷയമാവുന്നത് പ്രേക്ഷകര്‍ക്ക് ചെടിപ്പുണ്ടാക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ ലോഹിതദാസ് ,സത്യന് അന്തിക്കാട്, കമല്‍, ശ്രീനിവാസന്, ജോഷി, ഹരിഹരന്, തുടങ്ങിയ വരുടെ ചിത്രങ്ങള്‍ ചാനലില്‍ ആവര്‍ത്തിച്ചുവരുന്നത് ഇപ്പോഴും നന്നായി ആസ്വാദനത്തിന് വിധേയമാക്കപ്പെടുന്നുണ്ട്.
ഹൃദ്യമായ കുടുംബ പാശ്ചാത്തലവും, നല്ല ഹാസ്യവും ഒക്കെ ഇപ്പോഴും എത്ര കണ്ടാലും ജനത്തിന് മതിവരാറില്ല. ഈ ആവര്‍ത്തന കാഴ്ചകള്‍ ചാനലുകള്‍ക്ക് എപ്പോഴും മുതല്‍ കൂട്ടാണ്. അപ്പോള്‍ വലിയ റേറ്റ് കൊടുത്ത് വാങ്ങുന്ന ചവറു സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുവാനുള്ള പ്രേക്ഷകന്റെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.
അടുത്ത പേജില്‍ സഹകരിച്ചാല്‍ ചാനലിനും സിനിമയ്ക്കും നല്ലത്
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്