Don't Miss!
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
കുട്ടിച്ചാത്തിന്റെ ഡിജിറ്റല്‍ അവതാര്‍
എത്ര പറഞ്ഞാലും എന്ന് കേട്ടാലും പുതുമ മാറാത്ത കുട്ടിച്ചാത്തന് കഥകളില്‍ മലയാളിയുടെ മനസ്സിന്റെ അടിത്തട്ടിലുണ്ട്. അത് തന്നെയാണ് കുട്ടിച്ചാത്തന്റെ മൂന്നാമതും അവതരിപ്പിയ്ക്കാന്‍ ധൈര്യം നല്കുന്ന ഘടകം.
പഴയ സിനിമകള്‍ പൊടിതട്ടിയെടുത്ത് റീമേക്കെന്ന പേരില്‍ സിനിമകള്‍ പടച്ചുവിടുന്ന കാലത്താണ് മൈ ഡിയര്‍ കുട്ടിച്ചാത്തന് കാര്യമായ തിരുത്തലുകള്‍ വരുത്താതെ വീണ്ടുമെത്തുന്നത്.
മുന്‍ പതിപ്പിനേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുണ്ട് പുതിയതിന്. പുതിയ പതിപ്പില്‍ തമിഴ് താരം പ്രകാശ് രാജ് മുഖ്യവേഷത്തിലെത്തുന്നുണ്ട്. ആള്‍താമസമില്ലാത്ത പഴയതറവാട്ടില്‍ മാന്ത്രിക വിദ്യയാല്‍ ബന്ധനസ്ഥനാക്കപ്പെട്ട കുട്ടിച്ചാത്തനെ നിധിതേടിയെത്തിയവരും കുട്ടികളും അറിയാതെ സ്വതന്ത്രനാക്കുകയാണ്. കുട്ടികളുടെ സഹായിയും കൂട്ടുകാരനുമായി കൂടെ കൂട്ടുന്ന ചാത്തന് ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും ചാത്തനെ തളക്കാന്‍ മന്ത്രവാദിയുടെ ശ്രമങ്ങളുമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ പ്രമേയം.
ഒരു തലമുറയെ ആകെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തന് 1984ലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 1995ല്‍ വീണ്ടും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പ്രദര്‍ശനത്തിനെത്തിയപ്പോഴും വിജയചരിത്രം ആവര്‍ത്തിച്ചു. നവോദയയുടെ ജിജോ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ വിതരണത്തിനെത്തിക്കുന്നത് യൂണിവേഴ്സല്‍ മൂവി മേക്കേഴ്സ് റിലീസാണ്.
അടുത്ത പേജില്‍ ഓണക്കോള് ലക്ഷ്യമിട്ട് അന്യഭാഷ സിനിമകള്‍
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ