Don't Miss!
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കാവ്യയ്ക്ക് മുന്നോട്ട് പോകാം; ധൈര്യപൂര്‍വ്വം
അഭിനയരംഗത്ത് കഴിവു തെളിയിച്ചവരില്‍ ചിലരെങ്കിലും സിനിമയുടെ മറ്റ് മേഖലകളില്‍ കൂടി സ്വന്തം കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രമം നടത്താറുണ്ട്. നടി കാവ്യ മാധവനും അത്തരം ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ബാലതാരമായി സ്ക്രീനിലെത്തിയ കാവ്യ പിന്നീട് നായികയായി നല്ല നടിയെന്ന പേര് സമ്പാദിക്കുകയും ചെയ്തു. അഭിനയ ജീവിതത്തിനിടയില്‍ ഒരു സിനിമയ്ക്ക് വേണ്ടി കാവ്യ പാട്ടെഴുതി. ആദ്യ പരീക്ഷണം വിജയിച്ചപ്പോള്‍ പിന്നീട് താനെഴുതിയ പാട്ടുകളെല്ലാം ചേര്‍ത്ത് ഒരു സിഡി പുറത്തിറക്കാനായി കാവ്യയുടെ ശ്രമം. 'കാവ്യദളങ്ങള്‍' അതിന്റെ സാക്ഷാത്കാരമായിരുന്നു. പ്രശസ്ത ഗായകരും കാവ്യയും പാടിയ പാട്ടുകളാണ് ആല്‍ബമായി ഇറങ്ങിയത്.
കാവ്യയുടെ പാട്ടുകേട്ട ചില നിര്‍മ്മാതാക്കള്‍ നടിയെ അഭിനന്ദിച്ചു. ഒപ്പം ചില ചിത്രങ്ങള്‍ക്ക് ഗാനരചന നടത്താനുള്ള ക്ഷണവും കാവ്യയെ തേടിയെത്തിയിട്ടുണ്ടെന്നാണ് കേള്‍വി.
കാവ്യദളങ്ങള്‍ പ്രകാശനം ചെയ്യുന്ന വേളയില്‍ ഒഎന്‍വി പറഞ്ഞു ''ഈ കുട്ടിയുടെ ഗാനങ്ങളെ കൊന്നുകളയല്ലേ''. സാക്ഷാല്‍ ഒഎന്‍വി പറഞ്ഞ സ്ഥിതിയ്ക്ക് കാവ്യയ്ക്ക് ഇനി നിരൂപകരെ പേടിക്കേണ്ട. ധൈര്യമായി എഴുത്ത് തുടരാം. പ്രതിസന്ധികളില്‍ തളരാതെ ധൈര്യപൂര്‍വ്വം മുന്നോട്ടു പോകുന്ന കാവ്യയ്ക്ക് വിജയാശംസകള്‍ നേരുന്നു.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'