Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അവാര്‍ഡിന് ശേഷം സലീമിന് എന്തുപറ്റി?
വര്‍ഷങ്ങള്‍ക്ക് മുമ്പേ അച്ഛനുറങ്ങാത്ത വീടിലൂടെ തന്റെയുള്ളിലെ അഭിനയപ്രതിഭയെ ലോകത്തിന് കാണിച്ചുകൊടുത്ത സലീമിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞുവോയെന്ന് സംശയമാണ്. തന്നിലെ നടനെ കാണിച്ചുകൊടുത്തിട്ടും മുഖ്യധാരയിലെ സിനിമാക്കാര് സലീമിന്റെ ഹാസ്യമുഖം മാത്രമാണ് ്തേടിയത്.
അച്ഛനുറങ്ങാത്ത നടന് ശേഷം താന്‍ ആരുടെയൊക്കെയോ നോട്ടപ്പുള്ളിയായി മാറിയെന്ന് സലിമിന് മനസ്സിലായിരുന്നു. പലരും പാരവച്ചെങ്കിലും അതൊന്നും ദേഹത്തുകൊള്ളാതെ അദ്ദേഹം രക്ഷപ്പെട്ടു. മലയാള സിനിമയിലെ കോമഡി രാജാവായി വാഴുന്ന കാലത്താണ് ഭാഗ്യം ആദാമിന്റെ മകനിലൂടെ സലീമിനെ തേടിയെത്തിയത്.
ആദാമിന്റെ മകന് അബു സലിമിനെ തേടിയെത്തിയ ഭാഗ്യമെന്ന് തന്നെ വിശേഷിപ്പിയ്ക്കേണ്ടി വരും. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കേണ്ടയിരുന്നത് കലാഭവനില്‍ നിന്നും വന്നൊരു നടനായിരുന്നു. എന്നാല്‍ അവസാനനിമിഷങ്ങളിലുണ്ടായ ചില പ്രശ്നങ്ങള്‍ മൂലം അബുവിനെ അവതരിപ്പിയ്ക്കാനുള്ള നിയോഗം സലീമിനെ തേടിയെത്തുകയായിരുന്നു.
എന്തായാലും അബുവിനെ സ്വതസിദ്ധമായ അഭിനയത്തിലൂടെ നടന് ഉജ്ജ്വലമാക്കി. ദേശീയ പുരസ്ക്കാരമുള്‍പ്പെടെ ഒട്ടേറെ ബഹുമതികളും അവാര്‍ഡുകളും അബു സലീമിന് നേടിക്കൊടുത്തു.. എന്നാല്‍ ദേശീയ അവാര്‍ഡ് നേടിയതിന് ശേഷം മറ്റൊരു സലിംകുമാറിനെയാണ് മലയാള സിനിമയും പ്രേക്ഷകരും കണ്ടത്.
അടുത്ത പേജില്‍