Don't Miss!
- News മുടങ്ങിക്കിടക്കിടന്ന കാര്യങ്ങൾ നടക്കും, പ്രതീക്ഷിക്കാത്ത ചിലവുകൾ വരും, കാത്തിരുന്ന ജോലി കിട്ടും, രാശിഫലം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പത്തനാപുരത്ത് ഗണേശിനെ എതിരിടാന്‍ മുകേഷ് ?
കേരള സംഗീതനാടക അക്കാദമി അധ്യക്ഷന്‍ കൂടിയായ മുകേഷ് മത്സരിക്കാന്‍ സമ്മതം മൂളിയെന്നാണ് റി്പ്പോര്‍ട്ട്. പത്തനാപുരത്ത് ഗണേശിനെതിരെ മത്സരിക്കാന്‍ നടന് തിലകനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. പത്തനാപുരം ഗണേശിന്റെ സിറ്റിങ് സീറ്റാണ്.
് പത്തനാപുരത്ത് ഇത് ഗണേശിന്റെ മൂന്നാമൂഴമാണ്. കഴിഞ്ഞ രണ്ടുതവണയും വിജയിച്ചു. എന്നാല്‍
ഇത്തവണ പത്തനാപുരം സീറ്റ് പിടിക്കണമെന്ന വാശിയിലാണ് സിപിഐ അവിടെ മുകേഷിനെ ഇടതുമുന്നണി സ്വതന്ത്രനാക്കുന്നത്.
2006ല്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ആര്.ചന്ദ്രമോഹനാണ് ഇവിടെ മല്‍സരിച്ചത്. ഇക്കുറി ചന്ദ്രമോഹന്റെ സീറ്റുകാര്യം പ്രതിസന്ധിയിലാണ്. പിഎസ്സി നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്ദ്രമോഹന്റെ പേര് വാര്‍ത്തയായിരുന്നു. അദ്ദേഹം അതു നിഷേധിച്ചെങ്കിലും തെരഞ്ഞെടുപ്പുരംഗത്ത് വന്നാല്‍ അതേ ആരോപണം യുഡിഎഫ് പ്രചാരണായുധമാക്കുമെന്ന് സിപിഐക്ക് ആശങ്കയുണ്ട്.
കൊല്ലത്തെ പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബാംഗം, പ്രമുഖ നാടകനടനും എഴുത്തുകാരനുമായിരുന്ന ഒ.മാധവന്റെ മകന്, അമ്മ സുലോചനയും കലാരംഗത്ത് പ്രശസ്ത, വിവാദരഹിതനായ സിനിമാ താരം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചാണ് മുകേഷിനെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം സിപിഐ നേതൃത്വം നിര്‍ബന്ധിച്ചാണ് മുകേഷിനെ സംഗീത നാടക അക്കാമദി ചെയര്‍മാനാക്കിയത്. സ്ഥാനാര്‍ത്ഥിയാകുന്നതിനു മുമ്പ് അക്കാദമി ചെയര്മാന് സ്ഥാനം രാജിവെയ്ക്കുമോയെന്ന് വ്യക്തമല്ല.
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു