Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഐപാഡും മമ്മൂട്ടിയുടെ കൈപ്പിടിയില്‍
ഇപ്പോഴിതാ ആപ്പിളിന്റെ ചരിത്രം സൃഷ്ടിച്ച് ഐപാഡ് സ്വന്തമാക്കിയാണ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ പ്രിയതോഴന് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തെന്നിന്ത്യയില്‍ ആദ്യമായി ഐപാഡ് സ്വന്തമാക്കുന്ന നടന് കൂടിയാണ് മമ്മൂട്ടി. ഇക്കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് മമ്മൂട്ടി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ഐപാഡ് കൈപ്പിടിയിലൊതുക്കിയത്.
സാങ്കേതികലോകത്തെ ചെറു ചലനങ്ങള്‍ ആകാംക്ഷയോടെ വീക്ഷിയ്ക്കുന്ന മമ്മൂട്ടി താനിത്തരം ഉത്പന്നങ്ങളും സേവനങ്ങളും ഇഷ്ടപ്പെടുന്നയാളാണെന്നും തുറന്നു പറയുന്നു. വിഷ്വല്‍ മീഡിയത്തിലെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു-മമ്മൂട്ടി പറഞ്ഞു.
ഒരു ദശകം മുമ്പെ ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് പ്രചാരമാര്‍ജ്ജിച്ചു വരുന്ന കാലത്തെ സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച നടനായിരുന്നു മമ്മൂട്ടി. ദക്ഷിണേന്ത്യയില്‍ ആദ്യമായി വെബ്സൈറ്റ് ആരംഭിച്ച ഈ നടന് ഇന്ന് ഓണ്‍ലോകത്തെ ഏറ്റവും പ്രചാരമേറിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട് എന്നിവയിലെല്ലാം സജീവമാണ്.
എവിടെയായിരുന്നാലും എത്ര തിരക്കില്‍പ്പെട്ടാലും തന്റെ പ്രിയപ്പെട്ടവരോട് ആശയവിനിമയം നടത്താനുള്ള ഉപാധി ഇന്റര്‍നെറ്റും ഇത്തരം ഇലക്ട്രോണിക് ഗാഡ്ജറ്റുകളാണെന്നും മമ്മൂട്ടി പറയുന്നു.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'