Don't Miss!
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രേവതിയും സുവീരനും തിളങ്ങി
ഞായറാഴ്ച സമാപിച്ച മേളയിലാണ് മലയാളത്തിന് അഭിമാനിക്കാവുന്ന പുരസ്ക്കാര ലബ്ധിയുണ്ടായത്. സുവീരന്റേയയും നടി രേവതിയുടേയും ചിത്രങ്ങള്‍ ഇത്തവണ ദേശീയ ബഹുമതികള്കരസ്ഥമാക്കിയവയാണ്. സാര്‍ക്ക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 2009-2011 കാലത്തിനിടയില്‍ റിലീസ് ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുന്നത്.
ഇറാന്, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തചലച്ചിത്രകാരന്മാരടങ്ങിയ ജൂറിയാണ് മികച്ച സിനിമകള്‍ തെരെഞ്ഞെടുക്കുന്നത്. പ്രസന്ന വിത്തനാഗെയുടെ ശ്രീലങ്കന്‍ സിനിമയായ ആകാശകുസും സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍, പാകിസ്ഥാനി ചിത്രമായ രാംചന്ദ് പാക്കിസ്ഥാനിക്കാണ് വെള്ളി മെഡല്‍ മെഹ്റീന്‍ ജബ്ബാറാണ് പാക്കിസ്ഥാനി ചിത്രത്തിന്റെ സംവിധായകന്.
ഒട്ടേറെ വര്‍ഷത്തെ നാടക പ്രവര്‍ത്തനങ്ങളും ഷോര്‍ട്ട് ഫിലിം എക്സിപീരിയന്സുമുള്ള സുവീരന്റെ ആദ്യസിനിമ സംരംഭമായിരുന്നു ബ്യാരി. ബ്യാരി ഭാഷ സംസാരിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരുപാട് ത്യാഗം സഹിച്ചാണ് ബ്യാരി പൂര്‍ത്തിയായതെങ്കിലും ഇപ്പോള്‍ സുവീരന് അത് നേട്ടമായിതീര്ന്നിരിക്കുന്നു.
ഡോക്യുമെന്ററികളും ഫീച്ചര്‍ സിനിമകളും സംവിധാനം ചെയ്യുന്ന രേവതി, ഒരു നടി എന്നതിനപ്പുറം ഫിലിം മേക്കറുടെ വേഷത്തില്‍ തന്റെ പ്രതിബദ്ധത തെളിയിക്കുന്നുണ്ട്. നല്ല സിനിമകളുടെ സഹയാത്രികയായ രേവതിക്ക് അംഗീകാരങ്ങള്‍ വലിയ അളവില്‍ ഉപകാരപ്രദമാവും കാരണം ഡോക്യുമെന്ററികള്‍ കച്ചവടമല്ല ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റലാണ്.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി