Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഒന്നും വെറുതെയായിരുന്നില്ല, ചിത്രീകരണ സമയത്ത് കല്‍പ്പന പറഞ്ഞത് ഫലിച്ചു
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാര്ട്ടിന് പ്രകാട്ടിന്റെ ചാര്‍ലിയാണ് അവാര്‍ഡുകള്‍ തൂത്തുവാരിയത്. മികച്ച നടന്, മികച്ച സംവിധായകന്, മികച്ച തിരക്കഥ, മികച്ച കഥ തുടങ്ങി അവാര്‍ഡിലെ മിക്ക അംഗീകാരങ്ങളും സ്വന്തമാക്കിയത് മാര്ട്ടിന് പ്രകാട്ടിന്റെ ചാര്‍ലിയായിരുന്നു. ചിത്രീകരണ സമയത്ത് കല്‍പ്പന എപ്പോഴും ചിത്രത്തിന്റെ വിജയത്തെ കുറിച്ച് പറയുമായിരുന്നുവത്രേ. മാര്ട്ടിന് പ്രകാട്ട് പറയുന്നു. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മാര്ട്ടിന് പറഞ്ഞത്.
ചാര്‍ലി ശ്രദ്ധിക്കപ്പെടുമെന്നും ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖറിന് അവാര്‍ഡ് ഉറപ്പാണെന്നും കല്‍പ്പന പറയുമായിരുന്നു. അന്ന് കല്‍പ്പനചേച്ചി പറഞ്ഞത് ഇന്ന് സത്യമായിരിക്കുകയാണ്. ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എട്ട് മാസത്തോളം മറ്റൊരു ചിത്ത്രതിനും ഡേറ്റ് കൊടുക്കാതെ ചാര്‍ലിക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്ട്ടിന് പ്രകാട്ട് പറയുന്നു.
ചാര്‍ലിയിലെ അഭിനയത്തിലൂടെ ദുല്‍ഖറിന് അവാര്‍ഡ് കിട്ടയതില്‍ തനിക്ക് സന്തോഷം തോന്നുന്നുണ്ട്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ള ദുല്‍ഖര്‍ സല്മാന് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷമായിരുന്നു ചാര്‍ലിയില്‍. ചിത്രത്തിലെ സംസാര ശൈലിയും ദുല്‍ഖറിന് വ്യത്യസ്ത ഒരു അനുഭവമായിരുന്നു. മാര്ട്ടിന് പ്രകാട്ട് പറയുന്നു.
നടി പാര്‍വ്വതിയും ചിത്രത്തിന് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സൗഹൃദ സംഘത്തിന്റെ വിജയമാണ് ചാര്‍ലിയുടെ വിജയം. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നല്ലൊരു സിനിമ പ്രേക്ഷകരില്‍ എത്തിക്കണമെന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. ആര്‍ട്ട് സിനിമയെന്നോ കൊമേഷ്യല്‍ സിനിമയെന്നോ എന്ന വേര്‍തിരിവോടെ താന്‍ ചിത്രത്തെ കണ്ടിട്ടില്ല-മാര്ട്ടിന് പ്രകാട്ട് പറയുന്നു.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്