Don't Miss!
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല്‍ വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു! രഞ്ജി പണിക്കര്‍ വീണ്ടും ലേലത്തിന് കഥയെഴുതുന്നു!!!
സിനിമ നടനായി രഞ്ജി പണിക്കര്‍ തിളങ്ങുകയാണ്ഇപ്പോള്. സുരേഷ് ഗോപിയുടെ ലേലത്തിലെ സംഭാഷണങ്ങളൊക്കെയും ഇന്നും തീ പാറുന്നവയാണ്. ആ ഡയലോഗുകളുടെ സൃഷ്ടാവ് രഞ്ജി പണിക്കരായിരുന്നു.ലേലത്തിന് രണ്ടാം ഭാഗം വരുന്നു. സിനിമയുടെ തിരക്കഥ എഴുതാന്‍ രഞ്ജി പണിക്കര്‍ ഒരുങ്ങുകയാണ്.
നടനായി തിളങ്ങുന്നതിന് മുന്നെയാണ് അദ്ദേഹം സിനിമകള്‍ക്കായി കഥയൊരുക്കിയിരുന്നത്.കഴിഞ്ഞ ദിവസം തിയറ്ററില്‍ റിലീസിനെത്തിയ സിനിമയാണ് 'ഗോദ'. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ ക്യാപ്റ്റന്റെ വേഷമഭിനയിച്ചാണ് രഞ്ജി പണിക്കര്‍ വീണ്ടും പ്രേക്ഷകരുടെ കൈയടി നേടിയത്.

ലേലം- 2 വരുന്നു
ജോഷി സംവിധാനം ചെയ്ത് 1997 ലായിരുന്നു ലേലം റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കഥയൊരുക്കുകയാണ് രഞ്ജി പണിക്കര്‍.

മകന് നിഥിന് സംവിധാനം ചെയ്യുന്നു
രഞ്ജി പണിക്കര്‍ ലേലം 2 ന് വേണ്ടി കഥയെഴുതുമ്പോള്‍ മകന് നിഥിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിനൊപ്പം ഷാജി കൈലാസിന്റെ പുതിയ സിനിമക്ക് വേണ്ടിയും കഥയെഴുതുന്ന തിരക്കിലാണ് രഞ്ജി പണിക്കര്‍.

ഗുസ്തിക്കാരാന് രഞ്ജി പണിക്കര്‍
പുതിയ സിനിമയില്‍ രഞ്ജി പണിക്കര്‍ മസില്മാനായിട്ടാണ് എത്തുന്നത്. ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതില്‍ പണ്ടു മുതലെ ശ്രദ്ധിക്കുന്നയാളാണ് രഞ്ജി പണിക്കര്‍. അത് സിനിമയില്‍ ഇപ്പോള്‍ ഉപകാരപ്പെട്ടിരിക്കുകയാണ്.

വെയ്റ്റ് ലിഫ്റ്റിങ്ങും കവിതാരചനയും
കോളേജില്‍ പഠിക്കുമ്പോള്‍ വെയ്റ്റ് ലിഫ്റ്റിങ്ങും കവിതാരചനയ്ക്കും സമ്മാനം കിട്ടിയ ഏക വ്യക്തിയായിരുന്നു രഞ്ജി പണിക്കര്‍. എഴുത്തുകാരാനായി ഒതുങ്ങാതെ അദ്ദേഹം നിത്യവും വര്‍ക്കൗട്ട് ചെയ്യുന്നതാണ് ബോഡിയുടെ രഹസ്യമെന്നാണ് താരം പറയുന്നത്.

ആനയെ എഴുന്നേള്ളിക്കുന്നത് പോലെ ഫയല്വാന്മാര്
കേരളത്തില്‍ വിനേദത്തിന് മറ്റ് മാര്‍ഗങ്ങളില്ലാതിരുന്ന കാലത്ത് ഗുസ്തി നമ്മുടെ നാട്ടിലും പ്രസിദ്ധമായിരുന്നു. അന്നൊക്കെ ആനയെ എഴുന്നെള്ളിക്കുന്നത് പോലെയായിരുന്നു ഫയല്വാന്മാരെ കൊണ്ടു വന്നതെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ