Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പ്രശസ്ത ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് നാമുത്തുകുമാര്(41) അന്തരിച്ചു. തമിഴ് സിനിമയിലെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ ഗാന രചയിതാവാണ് നാ മുത്തുകുമാര്‍. മഞ്ഞപ്പിത്തത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
'വീരാ നാടായ്' എന്ന ചിത്രത്തിലെ ഗാനങ്ങല്ക്ക് വരികള്‍ എഴുതിയാണ് അദ്ദേഹം സിനിമ ലോകത്ത് ചുവട് വച്ചത്. നാ മുത്തുകുമാര്‍ അഞ്ച് ദിവസമായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. റാം സംവിധാനം ചെയ്ത തങ്കമീങ്കര് എന്ന ചിത്രത്തിലെ ' ആനന്ദ യാഴൈ മീട്ടുകിറാന്‍,' വിജയിയുടെ സയ്വത്തിലെ 'അഴകേ അഴകേ' എന്നീ ഗാനങ്ങള്‍ അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിട്ടുണ്ട്.
ആയിരത്തിലധികം സിനിമകള്‍ക്ക് നാ മുത്തുകുമാര്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. വാരണം ആയിരം, വെയില്, ഗജിനി, കാതല്‍ കൊണ്ടേന്‍, അഴകിയ തമിഴ്മകന്‍, യാരടീ നീ മോഹിനി, അയന്, ആദവന്, അങ്ങാടിത്തെരു, സിങ്കം, മദ്രാസ്പട്ടണം, ദൈവ തിരുമകന്‍ തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്.
ഗജനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തിന് മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന വാര്‍ഡ് നേടികൊടുത്തു. തല അജിത് അഭിനയിച്ച കിരീടം സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയതും നാമുത്തുകുമാറായിരുന്നു. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'