Don't Miss!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
കൈറ്റ്സിന്റെ ഇംഗ്ലീഷില്‍ ചൂടന്‍ രംഗങ്ങള്‍

ഇപ്പോള്‍ ഇതാ ഋതിക് ആരാധകരെ ചൂടുപിടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. കൈറ്റ്സിന്റെ ഹിന്ദി പതിപ്പില്‍ ഇല്ലാത്ത പലതും ഇംഗ്ലീഷ് പതിപ്പില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇതില്‍ നായിക ബാര്‍ബറയുടെ അര്‍ദ്ധനഗ്ന രംഗങ്ങളുമുണ്ടത്രേ.
ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ പ്രമോ പുറത്തിറങ്ങിയപ്പോഴാണ് ഹിന്ദി പതിപ്പില്‍ ഇല്ലാത്ത രംഗങ്ങളാണ് ഇംഗ്ലീഷില്‍ പതിപ്പിലുള്ള പലതുമെന്ന് വ്യക്തമായത്. അര്‍ദ്ധനഗ്നയായി ബാര്‍ബറ മോറി അഭിനയിക്കുന്ന രംഗത്തിന് പുറമേ ഹൃതിക്കിന്റെയും ബാര്‍ബറയുടെയും ത്രസിപ്പിക്കുന്ന ചുംബനരംഗവും ഇംഗ്ലീഷ് പതിപ്പിലുണ്ട്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ രാകേഷ് റോഷന് തള്ളിക്കളയുകയാണ്. ഇന്ത്യന്‍ പതിപ്പിലും ഇംഗ്ലീഷ് പതിപ്പിലും ഒരേ രംഗങ്ങള്‍ തന്നെയാണുള്ളതെന്നും ഒന്നും കൂട്ടിച്ചേര്‍ക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാകേഷ് റോഷന്റെ വാദം.
രണ്ടിലും ചുംബനരംഗങ്ങള്‍ ഒരു പോലെയാണെന്ന് പറയുന്ന റോഷന് ബാര്ബറമോറി അര്‍ദ്ധനഗ്നയായി അഭിനയിക്കുന്ന രംഗങ്ങള്‍ ഇല്ലെന്നും പറയുന്നു.അത്തരം ചിത്രങ്ങള്‍ താന്‍ നിര്‍മ്മിക്കില്ലെന്നും ചിത്രത്തിന്റെ ഹോളിവുഡ്പ്രേക്ഷകര്ക്ക് വേണ്ടി130 മിനിട്ടുള്ള ഇന്ത്യന്‍ പതിപ്പിലെ അഞ്ച് പാട്ടുകള്‍ മാറ്റി 90 മിനിട്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
മേയ് 21 നാണ് 130 മിനിട്ടുള്ള ഒറിജിനല്പതിപ്പ് കൈറ്റ്സ് റിലീസ് ചെയ്യുന്നതെങ്കിലും ഇതിന്റെ റീമിക്സ് റീ എഡിറ്റഡ് 90മിനിട്ട് പതിപ്പ് റിലീസ് ചെയ്യുന്നത് മെയ് 28നാണ്.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്