Don't Miss!
- Sports IPL 2024: മുംബൈയെ തീര്‍ത്തതെങ്ങനെ? ഇത്രയും സിംപിള്‍! ഗെയിം പ്ലാന്‍ വെളിപ്പെടുത്തി ക്ലാസെനും അഭിഷേകും
- Technology ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ആരക്ഷണ്‍ നിരോധനം: നിര്‍മ്മാതാവ് സുപ്രീം കോടതിയില്‍
വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാന നില തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ചിത്രത്തിന്റെ നിരോധനം ഭരണഠടന ഉറപ്പുനല്‍കുന്ന മൗലികാവകാശ ലംഘനമാണെന്ന് ചുണ്ടിക്കാട്ടിയാണ് ഝാ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി രണ്ടു മണിക്ക് പരിഗണിക്കും.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് പ്രകാശ് ഝാ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ പരിഗണിച്ചായിരുന്നു ഇത്.
സംവരണം സംബന്ധിച്ച പരാമര്‍ശമാണ് അമിതാഭ് ബച്ചനും സെയ്ഫ് അലിഖാനുും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ വിവാദത്തിനാധാരം. സംവരണം അത്യാവശ്യമല്ലെന്നും അത് ഭരണഘടനപരമായ യാഥാര്‍ത്ഥ്യമായതിനാല്‍ തന്നെ തിരക്കഥ തയ്യാറാക്കുമ്പോള്‍ ഈ വിഷയത്തില്‍ ഏറെ ശ്രദ്ധ നല്‍കിയിട്ടുണ്ടെന്നും ഝാ ചൂണ്ടിക്കാട്ടി. സിനിമയുടെ മുഖ്യപ്രമേയം സംവരണം മാത്രമല്ലെന്നും വിദ്യാഭ്യാസത്തിന്റെ വ്യവസായവത്കരണം കൂടി വിഷയമാകുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി