Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
85ലക്ഷം പറഞ്ഞിട്ടും ഐശ്വര്യ അനങ്ങിയില്ല
ടൈംസ് ഓഫ് ഇന്ത്യയുടെ അവാര്‍ഡ് നൈറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. തങ്ങളുടെ ചടങ്ങില്‍ ഐശ്വര്യ നൃത്തം ചെയ്യണമെന്നാവശ്യപ്പെട്ട് ടൈംസ് പ്രതിനിധികള്‍ ഐശ്വര്യയെ കാണാനെത്തി, ഒരു നൃത്തത്തിന് 85രൂപ പ്രതിഫലം നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ വന്നവര്‍ നിരാശരായി മടങ്ങേണ്ടിവന്നു എന്നതൊഴിച്ചാല്‍ മറ്റൊന്നും നടന്നില്ല.
തന്നെ പരസ്യമായി അപമാനിച്ച ടാബ്ലോയിഡിന്റെ മാതൃസ്ഥാപനത്തോട് ഇങ്ങനെയല്ലാതെ ഐശ്വര്യ മറ്റെങ്ങിനെയാണ് പെരുമാറുക. യഥാര്‍ത്ഥത്തില്‍ പ്രശ്നക്കാര്‍ മുംബൈ മിററാണ്.
വിവാഹം കഴിഞ്ഞിത്രനാളായിട്ടും ഐശ്വര്യ അമ്മയാവാത്തതിന്റെ കാര്യമന്വേഷിച്ചിറങ്ങിയ ടാബ്ലോയ്ഡ് ആഷിന് അമ്മയാകാന്‍ കഴിയാത്തവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വാര്‍ത്ത പടച്ചു. വാര്‍ത്ത ചര്‍ച്ചയായി പിന്നെ പ്രശ്നമായി.
മരുമകളെ പറഞ്ഞ പത്രത്തിനെതിരെ അമിതാഭ് ബച്ചന് ബ്ലോഗെഴുതി. തന്നോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഐശ്വര്യ മുംബൈ മിററുകാര്ക്ക് കത്തയച്ചു. എന്നാല്‍ പത്രക്കാരും അതിന്റെ മാതൃസ്ഥാപനവും കണ്ടഭാവം നടിച്ചില്ല.
ഇതിനിടെയാണ് മുംബൈ മിററിന്റെ ഉടമകളായ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഫിലിം ഫെയര്‍ അവാര്‍ഡ് നിശയില്‍ ഐശ്വര്യയുടെ നൃത്തം വേണമെന്നാവശ്യപ്പെട്ട് വന്നത്. പക്ഷേ എത്രപണം നല്കിയാലും താന്‍ നൃത്തം ചെയ്യില്ലെന്ന വാശിയിലായിരുന്നു ഐശ്വര്യ. മാത്രമല്ല ബച്ചന് കുടുംബം മുഴുവനും അവാര്‍ഡ് നിശ ബഹിഷ്കരിക്കുകയും ചെയ്തു.
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ