Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മുന്‍ ഭാര്യയ്ക്ക് ആമിര്‍ ഖാന്റെ വക കിടിലന്‍ സര്‍പ്രൈസ്! വേര്‍പിരിഞ്ഞാലും സ്നേഹം ഇങ്ങനെയായിരിക്കണം!!
ബോളിവുഡിലെ പലതാരങ്ങളും വിവാഹമോചനം നേടിയെങ്കിലും മുന്‍ഭാര്യയോടൊപ്പം ചിലവിടാന്‍ കിട്ടുന്ന അവസരം പാഴക്കാറില്ല. അതില്‍ ഒരാള്‍ ഹൃത്വിക് റോഷനാണ്. ഭാര്യ സുസന്നെയുമായി പിരിഞ്ഞെങ്കിലും മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിക്കുകയും വിദേശ യാത്രകള്‍ക്കും അവധിക്കാലം ചിലവിടുന്നതും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോള്‍ നടന് ആമിര്‍ ഖാന് മുന്‍ ഭാര്യ റീനയ്ക്ക് ഒരു സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ്. റീനയുടെ പിറന്നാള്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത് കൊണ്ടാണ് ആമിര്‍ ഞെട്ടിച്ചത്. ഒപ്പം ഭാര്യ കിരണ്‍ റാവും ഉണ്ടായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.
ഐശ്വര്യ റായിയെ പ്രണയിച്ചപ്പോള്‍ ധൈര്യം ചോര്‍ന്ന് പോയെന്ന് പ്രമുഖ നടന്റെ വെളിപ്പെടുത്തല്‍!
അമ്മയുടെ അമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ വരണമെന്ന മക്കളുടെ ആവശ്യപ്രകാരമായിരുന്നു ആമിറും ഭാര്യയും പരിപാടിയില്‍ പങ്കെടുത്തിരുന്നത്. 1986 ലായിരുന്നു റീന ദത്തയും ആമിര്‍ ഖാനും വിവാഹം കഴിച്ചത്. ശേഷം 2005 ല്‍ വേര്‍പിരിയുകയും ചെയ്തു. ശേഷം 2005 ലായിന്നു കിരണ്‍ റാവുവിനെ ആമിര്‍ വിവാഹം കഴിച്ചത്. വിവാഹമോചിതര്‍ ആണെങ്കിലും കുടുംബ സംഗമങ്ങളിലും മറ്റ് പരിപാടികളിലും റീന പങ്കെടുക്കുന്നത് പതിവാണ്.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്