Don't Miss!
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
വധഭീഷണി തനിക്ക് പരിഭാന്ത്രിയുണ്ടാക്കിയില്ല, വെളിപ്പെടുത്തലുമായി ആലിയ ഭട്ട്
ഫെബ്രുവരി 26 നാണ് നടിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായത്. ആലിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മകളെയും ഭാര്യയെയും കൊല്ലുമെന്നും ഇല്ലെങ്കില്‍ അമ്പത് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടായ സംഭവം വിവരിച്ച് ആലിയ ഭട്ട് രംഗത്ത്. സംഭവത്തില്‍ തനിക്ക് പരിഭാന്ത്രിയൊന്നും ഉണ്ടായിട്ടില്ലെന്നും തന്റെ പിതാവും പോലീസ് ഡിപ്പാര്‍ട്ട്മെന്റും തന്നെ വളരെയധികം സഹായിച്ചിരുന്നു എന്നും ആലിയ പറയുന്നു.
പോലീസിന്റെ അന്വോഷണത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഇത് വളരെയധികം സന്തോഷം നല്‍കുന്നുണ്ടെന്ന് നടിയുടെ കുടുംബം വ്യക്തമാക്കി.
ഭീഷണി ഭയപ്പെടുത്തിയില്ല
തനിക്കും കുടുംബത്തിനും നേരെയുണ്ടായ ഭീഷണിയില്‍ ഭയപ്പെടേണ്ടി വന്നിട്ടില്ലെന്ന് താരം പറയുന്നു. തന്റെ പിതാവ് തന്നെ ഭയത്തിന് അടിമയാക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ സപ്പോര്‍ട്ട് വളരെയധികം സഹായകമായെന്നും ആലിയ പറയുന്നു.
കൊലയാളിയുടെ ഫോണ്‍വിളി
ഫെബ്രുവരി 26 നാണ് നടിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായത്. ആലിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മകളെയും ഭാര്യയെയും കൊല്ലുമെന്നും ഇല്ലെങ്കില്‍ അമ്പത് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പോലീസിന്റെ സഹായം
പോലീസിന്റെ സമയോജിതമായ ഇടപ്പെടലാണ് നടിക്കും കുടുംബത്തിനും രക്ഷയായത്. ഇതാണ് പ്രതികളിലൊരാളെ പിടികൂടാന്‍ സഹായിച്ചതും.
നന്ദി രേഖപ്പെടുത്തി മഹോഷ് ഭട്ട്
തന്റെ കുടുംബത്തെ രക്ഷിച്ചതിന് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ട്വിറ്ററിലുടെ പോലീസിന് നന്ദി രേഖപ്പെടുത്തി.
മഹോഷ് ഭട്ട് നല്കിയ പരാതി
ഫിലിം നിര്‍മ്മതാവായ മഹേഷ് ഭട്ട ആന്റി എക്സറ്റേറഷന്‍ സെല്ലില്‍ പരാതി രേഖപ്പെടുത്തുകയായിരുന്നു. മാത്രമല്ല സ്പെഷ്യല്‍ ടാക്സ് പോലീസിന്റെയും യുപി പോലീസിന്റെ സഹായവും ലഭിച്ചതോടെ ഭീഷണിപ്പെടുത്തിയവരെ പോലീസ് തിരിച്ചറിയുകയായിരുന്നു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'