Don't Miss!
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Sports IPL 2024: ഇവര്‍ തമ്മിലോ പിണക്കം? കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും പാണ്ഡ്യയും
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഗായകന് സോനു നിഗം വീണ്ടും മലയാളത്തില്‍
മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച കാണ്ഡഹാറിലും, ബാബു ജനാര്ദ്ധനന് സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച് 12 എന്ന മമ്മുട്ടി ചിത്രത്തിലും സോനു പാടിയിരുന്നു. സോനുവിന്റെ വലിയ ആരാധകനാണ് ശ്യാം. അതുകൊണ്ടാണ് തന്റെ ആദ്യ ചിത്രത്തില്‍ അദ്ദേഹത്തെകൊണ്ട് പാടിപ്പിക്കണം എന്ന് കരുതിയതെന്നും വികാരങ്ങളെ ഉള്‍ക്കൊള്ളുന്ന സോനുവിന്റെ ശബ്ദം വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ശ്യാം പറഞ്ഞു. ഈ പാട്ടിന് സോനുവിന്റെ ശബ്ദമല്ലാതെ വേറാരുടെയും ശബ്ദം യോജിക്കില്ല എന്നാണ് സംവിധായകന് പറയുന്നത്. അതിന്റെ കാരണം ശ്യാം തന്നെ പറയുന്നുമുണ്ട്. ഈ ചിത്ത്രതില്‍ പ്രധാന കഥാപാത്രങ്ങള്‍ വിദേശ മലയാളികളാണ് അതിനാല്‍ സംസാരത്തിലും പാട്ടിലും ആ ടച്ച് കൊണ്ടുവരാന്‍ സോനുവിന്റെ ശബ്ദംത്തിന് കഴിയുമെന്നാണ് സംവിധായകന്റെ ഭാഷ്യം.
8.20 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് കര്‍ണ്ണാടിക് സംഗീതഞ്ജനനായ അലക്സ് കയ്യാലക്കകം ആണ്. 8.20 പേരു സൂചിപ്പിക്കും പോലെ തന്നെ വ്യത്യസ്തമായിരിക്കുമെന്നാണ് സംവിധായകന് അവകാശപ്പെടുന്നത്. അവന്തിക, അര്ജുന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ ആരു കൈകാര്യം ചെയ്യാത്ത വ്യത്യസ്തമായൊരു കഥയായിരിക്കുമെന്നും ശ്യാം പറയുന്നു. ക്യാപസോ പ്രണയമോ പശ്ചാത്തലമാക്കാത്ത ഒരു കഥയാണെന്നും എന്നാല്‍ യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഇത് രണ്ടും ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും സംവിധായകന് വ്യക്തമാക്കി.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ