Don't Miss!
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
സിനിമാ ജീവിതത്തില്‍ സങ്കടം തോന്നിയ കാര്യമേയുള്ളൂ... ഇനി അത് തിരുത്താനും സാധിക്കില്ല
ബോളിവുഡ് താരം ദീപിക പദുകോണ്‍ മനസ്സ് തുറപ്പോള്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞ കാര്യമാണിത്. കരിയറില്‍ സങ്കടവും പശ്ചാത്താപവും തോന്നിയിട്ടുള്ള കാര്യം ഒന്ന് മാത്രമാണെന്ന്, അതിനി തിരുത്താനോ തിരിച്ച് കിട്ടാനോ പോകുന്നില്ല.
കരിയറിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യാഷ്ജി( യാഷ് ചോപ്ര)ക്കൊപ്പം വര്‍ക്ക് ചെയ്യുക എന്നത്. എന്നാല്‍ അത് മാത്രം സാധിച്ചില്ല. സങ്കടപ്പെട്ടിട്ടോ പശ്ചാത്തപിച്ചിട്ടോ കാര്യമില്ലെന്ന് അറിയാം, തിരിച്ച് കിട്ടില്ല അത്തരത്തില്‍ ഒരവസരം എന്നും അറിയാം. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു, എന്നാണ് ദീപിക പറഞ്ഞത്.
ബോളിവുഡില്‍ ഹിറ്റുകള്‍ സമ്മാനിച്ച വ്യക്തിയാണ് യാഷ് ചോപ്ര. 2012ലാണ് അദ്ദേഹം മരിക്കുന്നത്. ദീപികയും യാഷ്ജിയും ഒന്നിച്ചിരുന്നെങ്കില്‍ ബോളിവുഡിന് എന്നും ഓര്‍ത്തിരിക്കാവുന്ന ചിത്രങ്ങള്‍ സമ്മാനിക്കാന്‍ കഴിയും എന്ന് തീര്‍ച്ചയാണ്.
സജ്ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ദീപിക ഇപ്പോള്‍. ചിത്രത്തില്‍ പത്മാവതിയായാണ് ദീപിക എത്തുന്നത്. പത്മാവതിയ്ക്ക് വേണ്ടി താരം ആവശ്യപ്പെട്ട പ്രതിഫലം ബോളിവുഡില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക