Don't Miss!
- News പ്രവൃത്തിയെ പറ്റി നല്ല ബോധ്യമുണ്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Sports T20 World Cup 2024: രാഹുലിനെ തഴയും ? വന്‍ ട്വിസ്റ്റ്, ജിതേഷിനൊപ്പം സഞ്ജു ലോകകപ്പിന്, ഈ കാരണം
- Automobiles കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്ല എത്താൻ ഇനി വൈകില്ല
- Technology രണ്ടെണ്ണം സൂപ്പറാണ്! ഇൻഫിനിക്സ് നോട്ട് 40 സീരീസ് ലോഞ്ച് ചെയ്തു
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
- Travel മലയാളികളേക്കാൾ പ്രിയം കർണ്ണാടകക്കാർക്ക്, കടലിനു നടുവിലെ കുളം!
ഗായിക ലത മങ്കേഷ്ക്കറിനെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍!!
ഇന്ത്യയുടെ മെലഡി ക്വീന്‍ ലതമങ്കേഷ്ക്കറിനെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ഇന്നും സംഗീതാസ്വാദകരുടെ മനസ്സില്‍ ലതാ മങ്കേഷ്ക്കറിനും അവരുടെ സഹോദരി ആശ ബോസ്ലെക്കുമുള്ള സ്ഥാനം വളരെ വലുതാണ്.
ഒട്ടേറെ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീതരംഗത്തെ സമ്പുഷട്മാക്കിയ ലതമങ്കേഷ്ക്കറിനെ കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ ഇവയാണ്
അച്ഛനൊപ്പം സംഗീത കച്ചേരിക്കു പോകുമായിരുന്നു
ലത മങ്കേഷ്ക്കര്‍ അച്ഛന് ദീനനാഥ് മങ്കേഷ്ക്കറിനൊപ്പം സംഗീത കച്ചേരിക്കു പോവുക പതിവായിരുന്നു. സ്കൂളിലെ ആദ്യ ദിവസം തന്നെ കുഞ്ഞു ലത മറ്റു കുട്ടികള്‍ക്കും സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇതു കണ്ട് അധ്യാപകര്‍ ലതയെ വിലക്കുകയായിരുന്നു. സഹോദരി ആശക്കൊപ്പമായിരുന്നു ലത സ്കൂളില്‍ പോയിരുന്നത്.
13 ാം വയസ്സില്‍ പിതാവ് മരിച്ചു
ലതയുടെ 13ാ മത്തെ വയസ്സിലാണ് ഹൃദയാഘാതം വന്ന് പിതാവ് മരിക്കുന്നത്. പിന്നീട് കുടുംബത്തിന്റെ ചുമതല ലതയുടെ ഉത്തരവാദിത്തമായി. മറാത്തി ചിത്രമായ കിട്ടി ഹസാസിലാണ് ആദ്യ ഗാനം പാടിയതെങ്കിലു ആ ഗാനം പിന്നീട് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തു. ബോളിവുഡ് ചിത്രമായ മഹലില്‍ ആയേഗാ ആനേ വാലാ എന്ന ഗാനം പാടിയതോടെയാണ് ലത സംഗീത രംഗത്തു ശ്രദ്ധിക്കപ്പെടുന്നത്.
1962 ല്‍ രോഗബാധിതയായി
ആദ്യഗാനം ആലപിച്ചതിനുശേഷം പിന്നീട് ഒട്ടേറെ അവസരങ്ങള്‍ ലക മങ്കേഷ്ക്കറിനെ തേടിയെത്തി. 1962 ന്റെ തുടക്കത്തിലാണ് അവരെ തളര്‍ത്തിയ സംഭവം. പാചകക്കാരന് അവര്‍ക്കു വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കുകയായിരുന്നു. ദിവസങ്ങളോളം ജീവന്മരണ പോരാട്ടം നടത്തിയ ലത പിന്നീട് ജീവിതത്തിലേക്കു തിരിച്ചു വന്നെങ്കിലും മാസങ്ങളോളം കിടപ്പിലായിരുന്നു. സംഭവത്തിനു ശേഷം പാചകക്കാരന്
ഒളിവില്‍ പോയി.
നെഹ്റുവിന്റെ കണ്ണു നനച്ച ഗാനം
1963 ല്‍ ഇന്ത്യ-ചൈന യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ ലത ഹേ മേരെ വദന്‍ കേ ലോഗോം എന്ന ഗാനം ആലപിച്ചപ്പേള് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കണ്ണു നിറഞ്ഞിരുന്നത് അന്ന് വാര്‍ത്തയായിരുന്നു.
റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ആദ്യമായി പാടിയ ഇന്ത്യക്കാരി
യുകെ യിലെ ആല്‍ബര്‍ട്ട് ഹാളില്‍ ആദ്യമായി ഗാനമാലപിച്ച ഇന്ത്യക്കാരിയെന്ന ബഹുമതിയും ലതയ്ക്ക് അര്‍ഹതപ്പെട്ടതാണ്.
1974 ല്‍ ആയിരുന്നു ലത മങ്കേഷ്ക്കര്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയത്
-
'ഇല്ലാത്ത കേസുണ്ടാക്കി ഉമ്മയേയും ഉപ്പയേയും നോറ കുടുക്കി, വലിയൊരു കോംപൻസേഷൻ അവൾ ആവശ്യപ്പെട്ടു'; മുൻ ഭർത്താവ്
-
അഭിഷേക് ഞങ്ങളെ മരത്തിൽ കെട്ടിയിട്ടു; എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൾ; ശ്വേതയെക്കുറിച്ച് കരൺ
-
'റോബിൻ-പൊടി വിവാഹം ഏറ്റവും കൂടുതൽ എതിർത്തയാളാണ് ഞാൻ, ആലോചിക്കാൻ ഇനിയും സമയമുണ്ടെന്ന് പൊടിയോട് പറഞ്ഞു'