Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കങ്കണ പുതിയ ഡിസൈനുകള്‍ തേടി ഫാഷന്‍ രംഗത്തേക്ക്
ബോളിവുഡ് താരറാണി കങ്കണ റണാവത്ത് സിനിമയില്‍ നിന്നും ഫാഷന്‍ ഡിസൈന്‍ ലോകത്തേക്ക്. പുതിയ ഡിസൈനുകള്‍ തേടിയാണ് കങ്കണയുടെ പുതിയ യാത്ര. വെറോ മോഡ ഫാഷന്‍ ഏജന്‍സിക്കു വേണ്ടി മാര്‍ക്വി എന്ന പേരിലുള്ള ലിമിറ്റഡ് എഡിഷന് കളക്ഷനുമായാണ് കങ്കണ ഫാഷന്‍ രംഗത്ത് മത്സരത്തിനൊരുങ്ങുന്നത്.
അഞ്ച് വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകളാണ് കങ്കണ മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ഫാഷന്‍ ഡിസൈനുകളോട് ഭ്രമം കൊണ്ടൊന്നുമല്ല കങ്കണ ഈ രംഗത്തേക്ക് വന്നത്. നല്ല ഡിസൈന്‍ എന്നു തോന്നുന്നത് ധരിക്കുക എന്നു മാത്രമേ തോന്നിയിട്ടുള്ളൂ. തനിക്ക് ഉപയോഗിക്കാന്‍ സൗകര്യമുള്ളതും ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുകയാണ് ചെയ്യാറുള്ളതെന്നും താരം പറഞ്ഞു.
പുതിയ ഡിസൈനുകള്‍ മറ്റുള്ളവര്‍ക്കും പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഫാഷന്‍ രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനാണ് കങ്കണയുടെ ശ്രമം. ഓരോരുത്തരും അവരുടെ ഫാഷനില്‍ വ്യത്യസ്തമായിരിക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും കങ്കണ പറഞ്ഞു.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോരുത്തരും സൗന്ദര്യത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവരായിരിക്കും. കറുപ്പിനും വെളുപ്പിനും ഓരേ സൗന്ദര്യമാണ്. നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് തെറ്റാണെന്നും കങ്കണ പറയുന്നു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്