Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അവസാനമായി ഓം പുരിയെത്തിയത് ജംഗിള്‍ബുക്കിലെ ബഗീരയുടെ ശബ്ദത്തില്‍ ..
ബോളിവുഡിലെ അഭിനയ പ്രതിഭ മാത്രമല്ല ശബ്ദം കൊണ്ടും പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് അന്തരിച്ച പ്രശസ്ത നടന് ഓം പുരി.
ബോളിവുഡിലെ അഭിനയ പ്രതിഭ മാത്രമല്ല ശബ്ദം കൊണ്ടും പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് അന്തരിച്ച പ്രശസ്ത നടന് ഓം പുരി. ഒട്ടേറെ ചലച്ചിത്രങ്ങള്‍ക്ക് ഓം പുരി തന്റെ ഗംഭീര ശബ്ദം നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഓംപുരിയുടെ ശബ്ദം പ്രേക്ഷകര്‍ കേട്ടത് ഹോളിവുഡ് സംവിധായകന് ജോണ്‍ ഫവ്ര്യു ഒരുക്കിയ ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്കിന്റെ ഹിന്ദി പതിപ്പിലൂടെയായിരുന്നു.
ചിത്രത്തില്‍ ബഗീരയുടെ കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്‍കിയത് ഓം പുരിയാണ്. സിനിമയുടെ ഹോളിവുഡ് പതിപ്പില്‍ ഇതേ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ബെന്‍ കിങ്സ്ലിയായിരുന്നു. 1982ല്‍ പുറത്തിറങ്ങിയ പ്രശ്സത ചിത്രം ഗാന്ധിയില്‍ ബെന്കിങ്സ്ലിയും ഓം പുരിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
അന്ന് രാജ്യദ്രോഹി; ഇന്ന് ഓംപുരിയ്ക്ക് ബോളിവുഡിന്റെ അനുശോചനവും !!
നാടക ലോകത്ത് നിന്നാണ് ഓം പുരി സിനിമയില്‍ എത്തുന്നത്. 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട് വല്‍ എന്ന മറാത്തി സിനിമയാണ് ആദ്യ ചിത്രം. വാണിജ്യ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ ഭാഗമായ നടന് അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് വിട വാങ്ങിയത്.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി