Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വാലന്റൈന്‍ ദിനത്തില്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് ഷാരൂഖ് നല്കിയ സമ്മാനം!
ചുവന്ന റോസും ഒരു ഡിസൈനയര് ബാഗും സ്മാര്‍ട്ട് ഫോണുമാണ് ഷാരുഖ് തന്റെ ജോലിക്കാരായ സ്ത്രീകള്‍ക്ക് നല്‍കിയത്.
ഷാരുഖ് ഖാന് ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയത് അഭിനയ ജീവിതം ഒന്നു കൊണ്ടുമാത്രമല്ല. അഭിനയത്തിന് പുറമെ മറ്റുള്ളവരെ ഒരുപോലെ സ്നേഹിക്കാന്‍ കഴിയുന്ന മനസുള്ളതാണ് ഷാരുഖ് വ്യത്യസ്തനാവുന്നത്.
സ്ത്രീകളോടുള്ള ഷാരുഖിന്റെ വാത്സല്യം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. കാരണം സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കുന്നതിനായി താരം പലപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. അത്തരത്തില്‍ തന്റെ മകള്‍ക്കും താരം മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് ആദാവ് കൊടുക്കാന്‍ കഴിയുന്ന ഒരു അവസരവും ഷാരുഖ് ഒഴിവാക്കാറില്ല.
ഇത്തവണ ഷാരുഖ് വാലന്റ്റൈന് ദിനത്തില്‍ തന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്‍കിയാണ് ആദാരിച്ചത്. ചുവന്ന റോസും ഒരു ഡിസൈനയര് ബാഗും സ്മാര്‍ട്ട് ഫോണുമാണ് ഷാരുഖ് തന്റെ ജോലിക്കാരായ സ്ത്രീകള്‍ക്ക് നല്‍കിയത്. അതില്‍ തന്നെ ചിലര്‍ക്ക് സ്വര്‍ണത്തിന്റെ ലോക്കറ്റുകളും ലഭിച്ചു. ഇവയെല്ലാം താരം സ്വന്തം തിരഞ്ഞെടുത്തവയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല ഒരേ സമയം നല്ല അഛനും ഭര്ത്താവുമാവാനും കൂടെയുള്ള എല്ലാവരെയും സ്നേഹിക്കാനും ഷാരുഖിന് കഴിയുന്നുണ്ടെന്നുള്ളതാണ് വലിയ കാര്യം.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി