Don't Miss!
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
ജയലളിതയുടെ ആദ്യത്തെയും അവസാനത്തെയും ബോളിവുഡ് നായകന്റ വാക്കുകള്‍...
ഷോലെ എന്ന ചിത്രത്തില്‍ ഹേമമാലിനി അവതരിപ്പിച്ച കഥാപാത്രത്തെ പോലെ വളരെ ഊര്‍ജ്ജ്വസ്വലയായ പെണ്‍കുട്ടിയുടെ റോളായിരുന്നു ജയലളിതയ്ക്കു ലഭിച്ചത്
കന്നട തമിഴ് സിനിമകളില്‍ മാത്രമല്ല ബോളിവുഡ് സിനിമയിലും ജയലളിത അഭിനയിച്ചിണ്ട്. ജയലളിതയുടെ ആദ്യത്തെയും അവസാനത്തെയും ബോളിവുഡ് ചിത്രമായിരുന്നു ഇസ്സത്. 1968 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
ധര്‍മ്മേന്ദ്രയായിരുന്നു ചിത്രത്തിലെ നായകന്. ഇസ്സത്തില്‍ തന്റെ നായികയായെത്തിയ ജയലളിതയെ ഓര്‍ക്കുകയാണ് ധര്‍മ്മേന്ദ്ര .വളരെ ശാന്തമായ പ്രകൃതമായിരുന്നു ജയലളിതയ്ക്ക്. ജോലിയില്‍ മാത്രം ശ്രദ്ധേകേന്ദ്രീകരിച്ചിരിക്കുന്ന സെറ്റില്‍ വളരെയൊന്നും സംസാരിക്കാത്ത പെണ്‍കുട്ടിയായിരുന്നു ജയലളിതയെന്നാണ് ധര്‍മ്മേന്ദ്ര പറയുന്നത്.
പര്‍ദ്ദയിട്ട് സിനിമകാണാന്‍ പോയ കാലം.. ജയലളിതയുമായുണ്ടായിരുന്ന ഗാഢ സൗഹൃദത്തെ ഓര്‍ത്ത് നടി ഷീല
ഷോലെ എന്ന ചിത്രത്തില്‍ ഹേമമാലിനി അവതരിപ്പിച്ച കഥാപാത്രത്തെ പോലെ വളരെ ഊര്‍ജ്ജ്വസ്വലയായ പെണ്‍കുട്ടിയുടെ റോളായിരുന്നു ജയലളിതയ്ക്കു ചിത്രത്തില്‍ ലഭിച്ചതെന്നും ധര്‍മ്മേന്ദ്ര പറയുന്നു
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍