Don't Miss!
- Automobiles അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- News തൃശൂരിൽ കഴിഞ്ഞ തവണത്തെ വോട്ട് പോലും സുരേഷ് ഗോപിക്ക് ലഭിക്കില്ല; വിഎസ് സുനിൽ കുമാർ
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കപൂറിന്റെ ഓര്‍മയില്‍ ബച്ചന്; മരണം അറിഞ്ഞിട്ടും ഹോസ്പിറ്റിലലില്‍ പോകാത്തതിന് കാരണം?
ഒരേ സമയം ജനപ്രിയ ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും അഭിനയിച്ച് ബോളിവുഡ് സിനിമാക്കാര്‍ക്കും സിനിമാ പ്രേമികള്‍ക്കും പ്രചോദനമായ ശശി കപൂര്‍ ഇന്നലെ (ഡിസംബര്‍ 4) ഓര്‍മയായി. കപൂറിന്റെ വേര്‍പാടില്‍ ദുഃഖിതരാണ് സിനിമാ പ്രേമികള്‍.
ശശി കപൂറുമായി സിനിമയില്‍ ഏറ്റവും അടുപ്പം അമിതാഭ് ബച്ചനാണ്. ബച്ചനും കപൂറും ഒന്നിച്ച് ഏകദേശം പന്ത്രണ്ടോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കപൂറിന്റെ ഓര്‍മകളെ കുറിച്ച് ബച്ചന് ബ്ലോഗെഴുതി. തങ്ങളുടെ ബന്ധത്തിനപ്പുറം കപൂര്‍ എന്ന വ്യക്തിയെ കുറിച്ചാണ് ബച്ചന്റെ ബ്ലോഗില്‍ പ്രതിപാദിക്കുന്നത്.
മരണ വാര്‍ത്ത അറിഞ്ഞിട്ടും താന്‍ ആശുപത്രിയില്‍ പോകാത്തതിനെ കുറിച്ച് ബച്ചന് ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്. ശശി കപൂറിന്റെ നല്ല കാലത്തുള്ള ഓര്‍മകള്‍ സൂക്ഷക്കാന്‍ വേണ്ടിയാണത്രെ ആശുപത്രിയില്‍ പോയി കപൂറിന്റെ മൃതശരീരം കാണാത്തത്. കിഡ്നി രോഗം ബാധിത്ത് കപൂര്‍ ആശുപത്രിയില്‍ കഴിയുമ്പോഴും ഒരേ ഒരു തവണ മാത്രമേ ബച്ചന് ചെന്നു കണ്ടിട്ടുള്ളൂ.
എന്നാല്‍ മകനും മരുമകള്‍ക്കുമൊപ്പം ബച്ചന് കപൂറിന്റെ മുംബൈയിലുള്ള വീട്ടില്‍ പോയിരുന്നു. ഇത്തരം കാര്യങ്ങളില്‍ വിവരം അറിഞ്ഞാല്‍ ആശുപത്രിയില്‍ എത്തുന്ന ആളാണ് ബച്ചന്. വിനോദ് ഖന്ന മരിച്ചപ്പോള്‍ ആദ്യം ആശുപത്രിയില്‍ എത്തിയത് ബച്ചനായിരുന്നു.
-
റൂമിലിരുന്ന് കരഞ്ഞ് അടുത്ത ദിവസം ഷൂട്ടിന് പോകും; സംവിധായകന്റെ വഴക്ക് കേട്ടു; പ്രേം ജേക്കബ്
-
'തിന്നിട്ട് ഒരു പണിയുമെടുക്കാതെ ജീവിച്ചോ ജാസ്മിനെ, ഞങ്ങളുടെ ഔദാര്യമാണ്'; ജാസ്മിനും ഗബ്രിക്കുമെതിരെ വീട്ടുകാർ!
-
കന്യകാത്വം നഷ്ടപ്പെട്ടതെപ്പോള്‍? അര്ഹാന് ഖാനോട് മലൈക; അമ്മയുടെ കല്യാണമെന്നാണെന്ന് തിരിച്ച് ചോദ്യം