Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Lifestyle ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ടിന്റുമോന് പുറത്ത്; പൃഥ്വി അകത്ത്
പല അഭിമുഖങ്ങളിലും പൃഥ്വി നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ കീറി മുറിച്ച് വിവാദമുണ്ടാക്കാന്‍ ചാനലുകാരും ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ അമൃത ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ താങ്കള്‍ ആസിഫ് അലിയെ എപ്പോഴെങ്കിലും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് താന്‍ ആസിഫിന്റെ ഒരു ചിത്രം മാത്രമേ കണ്ടിട്ടുള്ളൂവെന്നും അത് കണ്ടപ്പോള്‍ ആസിഫിനെ അല്ല ചിത്രത്തിന്റെ സംവിധായകനെയാണ് അഭിനന്ദിയ്ക്കാന്‍ തോന്നിയതെന്നും പൃഥ്വി പറഞ്ഞു. ട്രാഫിക് എന്ന ചിത്രത്തെ പറ്റിയായിരുന്നു പൃഥ്വിയുടെ പരാമര്‍ശം. എന്നാല്‍ ഇതിനെ വളച്ചൊടിച്ച് ആസിഫിനെ അഭിനന്ദിയ്ക്കണമെന്ന് തനിയ്ക്ക് തോന്നിയിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നാക്കി മാധ്യമങ്ങള്‍.
യൂട്യൂബിലൂടെ ഉള്ള ആക്രമണത്തിന് പുറമേ പൃഥ്വിയ്ക്കെതിരേ എസ്എംഎസുകളുടെ പ്രളയമാണിപ്പോള്‍. പൃഥ്വിയെ ഇംഗ്ലീഷ് അറിയാത്തവനായും വികലമായ ഇംഗ്ലീഷ് പറയുന്നവനായും ചിത്രീകരിയ്ക്കുന്ന നൂറു കണക്കിന് എസ്എംഎസുകളാണ് ദിനംപ്രതി ജനിയ്ക്കുന്നത്. മുന്‍പ് ടിന്റുമോനായിരുന്നു എസ്എംഎസുകളിലെ താരമെങ്കില്‍ ഇന്ന് 'പൃഥ്വിരാജപ്പ'നാണ് ആ സ്ഥാനം ഏറ്റെടുത്തിരിയ്ക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ തേജാഭായ് എന്ന ചിത്രത്തിനെതിരേയും എസ്എംഎസുകളുടെ പ്രവാഹമായിരുന്നു. ടിന്റുമോനും പൃഥ്വിരാജുമായി നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലുള്ള എസ്എംഎസ് ആയിരുന്നു അതിലൊന്ന്. ടിന്റുമോനോട് തന്റെ ചിത്രമായ തേജാഭായ് കണ്ടോ എന്ന് പൃഥ്വി ചോദിയ്ക്കുന്നു. അപ്പോള്‍ ടിന്റുമോന്റെ ഇല്ല എന്ന മറുപടി കേട്ട പൃഥ്വി കാരണം തിരക്കുമ്പോള്‍ തീയേറ്ററില്‍ ഒറ്റയ്ക്കിരിക്കാന്‍ പേടിയാണ് മാമാ എന്നാണ് ടിന്റുമോന് പറയുന്നത്. തേജാഭായ് ആന്‍ഡ് ഫാമിലി എന്ന ചിത്രം റിലീസായതിന്റെ അടുത്ത ദിനങ്ങളിലായി പ്രചരിച്ച എസ്എംഎസ് ആണ് ഇത്. നടനോടുള്ള എതിര്‍പ്പ് അദ്ദേഹത്തിന്റെ ചിത്രങ്ങളെ എങ്ങനെ മോശമായി ബാധിയ്ക്കുമെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണിത്. പൃഥ്വിയുടെ വിവാഹമോ വില്ലനായത്?
അടുത്തപേജില്‍
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'