Don't Miss!
- News 'തനിക്കെതിരെ ശോഭ സുരേന്ദ്രനും കെ സുധാകരനും നാല് മാധ്യമ പ്രവർത്തകരും ഗൂഢാലോചന നടത്തി'; ഇപി ജയരാജൻ
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
23 തവണ സര്‍ജറിക്ക് വിധേയനായി.. സിനിമയ്ക്ക് വേണ്ടി 10 വര്‍ഷം കഷ്ടപ്പെട്ടു. അറിഞ്ഞിരിക്കണം ഈ താരത്തെ!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരമായ ചിയാന്‍ വിക്രമിന്റെ ജീവിതകഥയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. സംഭവബഹുലമായിരുന്നു ആ താരത്തിന്റെ ജീവിതം. സേലത്തിനടുത്തുള്ള യെര്‍ക്കാട് എന്ന ഹില്‍ സ്റ്റേഷനിലായിരുന്നു വിക്രമിന്റെ ജനനം. സിനിമാനടനാകണമെന്ന ആഗ്രഹവുമായി നടന്ന പിതാവിനെ കണ്ടാണ് താരം വളര്‍ന്നത്.
രാമലീല ഷൂട്ടിങ്ങിനിടയില്‍ ദിലീപിന് കടുത്ത പനി.. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു!
സിനിമയില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ അച്ഛന്റെ ആഗ്രഹം പിന്നീട് മകനിലൂടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തനിക്ക് സാധിക്കാതെ പോയ ആ ആഗ്രഹം മകനിലൂടെ സാധിക്കുന്നത് കാണാനുള്ള ഭാഗ്യം ആ പിതാവിനുണ്ടായിരുന്നു. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് താരം പിന്നീട് തമിഴകത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു.
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു
തന്നെപ്പോലെ ആവരുത് മകന് എന്ന ബോധ്യമുള്ളത് കൊണ്ട് വിക്രമിനോട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പിതാവ് ആവശ്യപ്പെട്ടത്. എന്നാല്‍ സിനിമാ സ്വപ്നം ഉപേക്ഷിക്കാന്‍ വിക്രം തയ്യാറായിരുന്നില്ല.
അപ്രതീക്ഷിതമായി സംഭവിച്ച അപകടം
സിനിമാ മോഹവുമായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു അപകടം സംഭവിക്കുന്നത്. വിക്രം സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാല് മുറിച്ച് കളയണമെന്ന് പറഞ്ഞു
അപകടത്തില്‍ വിക്രമിന്റെ കാലുകള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ അഭിനയ മോഹത്തിന് ഇത് തടസ്സമായി മാറുമോയെന്നുള്ള ആശങ്കയായിരുന്നു വിക്രമിനെ അലട്ടിയിരുന്നത്.
സര്‍ജറിയുടെ വിജയസാധ്യത
സര്‍ജറി ചെയ്ത് നോക്കിക്കൂടെയെന്നായിരുന്നു വിക്രം ചോദിച്ചത്. എന്നാല്‍ സര്‍ജറിയുടെ വിജയസാധ്യതയെക്കുറിച്ച് ഉറപ്പു പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
23 തവണയാണ് സര്‍ജറിക്ക് വിധേയനായത്
23 തവണയാണ് വിക്രം സര്‍ജറിക്ക് വിധേയനായത്. കാലിനേറ്റ പരിക്ക് ഭേദമാവാനുള്ള സര്‍ജറിയായിരുന്നു ചെയ്തിരുന്നത്. നടക്കാന്‍ കഴിയുമോയെന്നുള്ളത് സംശയമായിരുന്നു.
അത്ര നല്ല തുടക്കമായിരുന്നില്ല
തമിഴ് സിനിമയിലൂടെയാണ് വിക്രം തുടക്കം കുറിച്ചത്. എന്നാല്‍ അത്ര മികച്ച പ്രതികരണമായിരുന്നില്ല ആദ്യകാലത്ത്് താരത്തിന് ലഭിച്ചിരുന്നത്. പിന്നീടാണ് മലയാളത്തിലേക്ക് കടന്നുവന്നത്.
പ്രതിസന്ധികളെ അതിജീവിച്ചു
ജീവിതത്തിലെയും സിനിമയിലെയും വെല്ലുവിളികളെയും വിജയകരമായി തരണം ചെയ്താണ് വിക്രം സിനിമയില്‍ മുന്നേറിയത്. 27 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം.
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ