Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മലയാളസിനിമ സാഹിത്യവുമായി ചങ്ങാത്തം കൂടുന്നു
രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെയാണ് സാഹിത്യം സിനിമയിലേക്കു തിരിച്ചുവരുന്നത്. ടി.പി.രാജീവന്റെ നോവലിനെ ആസ്പദമാക്കിയാണ് പാലേരി മാണിക്യം സിനിമയാകുന്നതും വന്‍ വിജയം നേടുന്നതും. ഇപ്പോള്‍ ധാരാളം സാഹിത്യകൃതികള്‍ സിനിമയാക്കാനുള്ള ശ്രമം നടക്കുകയാണ്.
ഉണ്ണി ആര്. എഴുതിയ ലീല എന്ന ചെറുകഥ സിനിമയാക്കുന്നത് രഞ്ജിത്താണ്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്. ടി.പത്മനാഭന്റെ കടല്‍ സിനിമയാക്കുന്നത് ഷാജി. എന്‍. കരുണ്‍ ആണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കടലിന്റെ ചിത്രീകരണം തുടങ്ങുന്നത്. മോഹന്‍ലാല്‍ ആണ് നായകന്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് സിനിമയാക്കുന്നത് ആഷിക് അബു. തിരക്കഥയൊരുക്കുന്നത് ദിലീഷും ശ്യാം പുഷ്ക്കറും. മണിയന്‍പിള്ള രാജുവാണ് നായകന്.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ റിലീസ് ചെയ്ത സമയത്ത് ആഷിഖ് അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ഇടുക്കി ഗോള്‍ഡ്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് 22 ഫീമെയില്‍ ചെയ്തു. ഇപ്പോള്‍ ടാ തടിയാ എന്ന ചിത്രമൊരുക്കുകയാണ്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ സഹോദര വേഷത്തില്‍ അഭിനയിക്കുക കൂടി ചെയ്യുന്നുണ്ട് ആഷിഖ്. ദിലീഷ് നായരും ശ്യാം പുഷ്കരനുമാണ് തിരക്കഥ രചിക്കുന്നത്. രജപുത്ര രഞ്ജിത്താണ് നിര്‍മാണം. സംഗീതം ബിജിപാല്‍.
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'