Don't Miss!
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
ജനങ്ങള്‍ ശ്രദ്ധിച്ചതും ശ്രദ്ധിക്കാതെ പോയതുമായ ഒത്തിരി യഥാര്‍ത്ഥ ജീവിതങ്ങള്‍ സിനിമയിലൂടെ നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. സച്ചിന്റെയും ധോണിയുടെയുമൊക്കെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു.
അങ്ങനെ മലയാളത്തിന് പരിചയമുള്ള ഒത്തിരി കഥാപാത്രങ്ങളെ, ചരിത്രത്തില്‍ ഇടം നേടിയവരെ പൃഥ്വിരാജ് തന്നിലൂടെ വെള്ളിത്തിരയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ മൊയ്തീന് ശേഷം നജീബിനെയും. പൃഥ്വിയിലൂടെ പ്രേക്ഷകര്‍ കണ്ട ആ യഥാര്‍ത്ഥ ജീവിതങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
1970 കളിലെ നെക്സല്‍ പശ്ചാത്തലം ആസ്പദമാക്കിയാണ് മധുപാല്‍ തലപ്പാവ് എന്ന ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭം. നെക്സല്‍ വര്‍ഗീസ് എന്ന ജീവിച്ചിരുന്ന കഥാപാത്രത്തെ നക്സല്‍ വര്‍ഗീസായി പൃഥ്വി അവതരിപ്പിച്ചു
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
യാഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് സന്തോഷ് ശിവന് സംവിധാനം ചെയ്ത ഉറുമി പറയുന്നത്. 16 നൂറ്റാണ്ടിലെ കേരളത്തിലെ പോര്‍ച്ചുഗീസ് ക്രൂരതകളായി സിനിമയില്‍ കാണിക്കുന്ന രംഗങ്ങളൊക്കെ യാതാര്‍ത്ഥ സംഭവങ്ങളാണ്. ഇതില്‍ പൃഥ്വി അവതരിപ്പിച്ച ചിറക്കല്‍ കേളു നായരും ജീവിച്ചിരുന്ന പോരാളിയാണ്
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
മലയാള സിനിമയുടെ പിതാവായി പൃഥ്വി എത്തിയ ചിത്രമാണ് സെല്ലുലോയിഡ്. കമല്‍ സംവിധാനം ചെയ്ത ചിത്രം റിലീസായപ്പോള്‍ മലയാളികള്‍ക്ക് ബോധ്യമായി, ഇന്ന് മലയാള സിനിമയില്‍ ജെ സി ഡാനിയലിനെ അവതരിപ്പിക്കാന്‍ പൃഥ്വിയോളം യോഗ്യനായ മറ്റൊരു നടനില്ല എന്ന്
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
ഒടുവില്‍ പൃഥ്വി എത്തിയത് ബിപി മൊയ്തീന് ആയിട്ടാണ്. 60 കളില്‍ കോഴിക്കോട്ടെ മുക്കത്ത് സംഭവിച്ച യഥാര്‍ത്ഥ പ്രണയ കഥയെ ആസ്പദമാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മൊയ്തീന് എന്ന കഥാപാത്രം യഥാര്‍ത്ഥമാണ്. കഥയിലെ നായിക കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു.
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ബെന്യാമിന് ആടുജീവിതം എന്ന നോവലിലൂടെ പറഞ്ഞത്. ആ കഥയെ സിനിമയാക്കുമ്പോള്‍ നായകനാകുന്നത് പൃഥ്വിയാണ്
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ